ഇതൊരു അറിയിപ്പാണ്.തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതൊരു അറിയിപ്പാണ്.തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 നവംബർ 19, ശനിയാഴ്‌ച

ഇതൊരു അറിയിപ്പാണ്.തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്.


ഇതൊരു അറിയിപ്പാണ്.
തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്.

HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യ അവകാശ സംരക്ഷണ പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയർമാൻ ജോൺസൺ പുല്ലുത്തി എന്ന  ഞാനും
എന്റെ സഹപ്രവർത്തകരും ഒരു വ്യക്തിയിൽ നിന്നും നേരിടുന്ന മനുഷ്യത്വരഹിതമായ വിഷയമാണ് ഇന്ന് ഇവിടെ
പറയാൻ ഉദ്ദേശിക്കുന്നത് .

ജാതിമത രാഷ്ട്രീയ ലിംഗ ഭേദമന്യ അവകാശ ധ്വംശനം, നിയമലംഘനം എന്നി സാമൂഹിക വിപത്ത്  നേരിടുന്നവരും ,മറ്റു സാമൂഹിക പ്രതിസന്ധികളിൽപ്പെട്ട് കഷ്ടപ്പെടുന്നവരും ഞങ്ങളെ സമീപിക്കുമ്പോൾ അവരുടെ
വിഷയങ്ങളിൽ ആത്മാർത്ഥമായും , സത്യസന്ധമായും ഇടപെടുകയും ഞങ്ങളുടെ പരിധിയിൽ നിൽക്കുന്ന നിയമ സഹായങ്ങൾ 
ചെയ്തുകൊടുക്കുകയും ചെയ്തുവരുന്നതു വഴി
കേരളത്തിൽ അനേകം കുടുംബങ്ങൾക്ക് സഹായികളായും , അത്താണിയായും മാറിക്കൊണ്ടിരിക്കുന്ന
HRPM എന്ന പ്രസ്ഥാനത്തിന് നേരെ നടക്കുന്ന അനീതിക്ക് എതിരെയാണ് ഈ പ്രസ്താവന ഇറക്കുന്നത്.

ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM) എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ അനേകം പ്രവർത്തകരുണ്ട്. 

ഞങ്ങൾക്ക് ആരോടും ശത്രുതയില്ല.
ഭൂമിയിൽ മനുഷ്യനായി ജനിച്ചവരെയെല്ലാം നമ്മുടെ സഹജീവികളാണെന്ന ബഹുമാനത്തോടെ ഞങ്ങൾ കാണുന്നു.

ആയതിനാൽ എല്ലാവരേയും തികഞ്ഞ സഹോദരിത്തോടെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തുവരുന്നവരാണ്
HRPM പ്രവർത്തകർ ,
അഴിമതി വിമുക്ത
പൊതു പ്രസ്ഥാനം എന്നതിലും
HRPM മുന്നിലാണ്.
ഈ സിദ്ധാന്തം നടപ്പിലാക്കാൻ കഴിവില്ലാത്ത ആരും HRPM ന്റെ  അംഗത്വത്തിൽ വരില്ല.

സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളും ഭരണഘടനയും പൂർണമായും നടപ്പിലാക്കാൻ കഴിയാത്ത അംഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി മാതൃക കാണിച്ച രാജ്യത്തെ ഏക പ്രസ്ഥാനമാണ് HRPM .

ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെ സാക്ഷി നിർത്തി ഇടപെടുന്ന ചില വിഷയങ്ങളിൽ നിന്ന് ഞങ്ങൾക്ക് ശത്രുത ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ ശത്രുത ഉണ്ടാകുന്നതിന്റെ പത്തിരട്ടി മിത്രങ്ങൾ ഉണ്ടാകുന്ന പ്രവണതയാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
അതുതന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾ, ജാതി മത സംഘടനകൾ സാംസ്കാരിക സംഘടനകൾ എന്നീ പ്രസ്ഥാനങ്ങൾക്ക് എതിരെ അനാവശ്യമായ ഇടപെടലുകൾ നടത്താതെ സമൂഹത്തെ ബാധിക്കുന്ന സാമൂഹിക തിന്മകൾക്കെതിരെ ന്യായത്തിന്റെയും , നിയമത്തിന്റെയും പക്ഷത്ത് 
വ്യക്തമായ നിലപാടിൽ ഉറച്ച്
ആവശ്യമായ പ്രസ്താവനങ്ങളും , പ്രവർത്തനങ്ങളും നടത്തിവന്ന കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ ഞങ്ങളുടെ പ്രവർത്തന വഴികളിൽ ആരിൽ നിന്നും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങളുമായി HRPM കേരളത്തിൽ യാത്ര തുടരുമ്പോൾ ഞങ്ങൾക്ക് നേരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഈശ്വരമംഗലം രഞ്ജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഒരു കക്ഷിയുടെ
മനസാക്ഷി തൊട്ട് തീണ്ടിയിട്ടില്ലാത്ത പ്രവർത്തനങ്ങൾ മൂലം ഞങ്ങൾക്കുണ്ടാകുന്ന മാനസിക വികാരമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ജനങ്ങൾക്ക് മാതൃകയാകേണ്ട ഒരു സർക്കാർ ജീവനക്കാരിയുടെ അഴിഞ്ഞാട്ടത്തിന്റെ ചുരുളഴിഞ്ഞപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യക്തി കൊടുങ്ങല്ലൂരിലും, പാഴായിലും താമസക്കാരനായ ഈശ്വരമംഗലം രഞ്ജിത്ത് എന്നവനാണ് . ഇദ്ദേഹം ഇപ്പോൾ കുവൈറ്റിലാണ്
ജോലി ചെയ്യുന്നത്.

ഇദ്ദേഹത്തിന്റെ സാമൂഹിക വിരുദ്ധ പ്രവർത്തികൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലുണ്ടായ മാനസിക വിഭ്രാന്തിയുടെ ഭാഗമായി.
കഴിഞ്ഞ ആറ് വർഷം തുടർച്ചയായി എന്നെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും പലതവണ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ് ഈശ്വരമംഗലം രഞ്ജിത്ത് എന്ന നെറികെട്ടവൻ.

ഇദ്ദേഹത്തിന്റെ കീപ്പായ  ഗവൺമെന്റ് ജീവനക്കാരിയും മറ്റു മൂന്നു സ്ത്രികളും
ഓൺലൈൻ സ്ഥാപന ഉടമയും
ചേർന്നാണ്. ഈശ്വരമംഗലം രഞ്ജിത്തിന്റെ നെറികെട്ട പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്നത്.

മേൽ സൂചിപ്പിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം രഞ്ജിത്ത് എന്ന ഞരമ്പ് രോഗിയിൽ നിന്നും ലഭിക്കാവുന്ന പണം ഊറ്റുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്.
ഈ വൃത്തികെട്ട മനുഷ്യനൊപ്പം ചേർന്ന് ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും അതിനു വേണ്ടി മാത്രമാണ്.

ഇതിൽ സർക്കാർ സർവീസിലുള്ള ജീവനക്കാരിയുടെ സർവീസ് ചട്ടങ്ങൾ ലംഘിച്ചുള്ള ഓരോ പ്രവർത്തികളും
പേരും .ഡിപ്പാർട്ട്മെന്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ
വിവരങ്ങൾ ചേർത്ത് സോഷ്യൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും ,മേലുദ്യോഗസ്ഥർക്ക് പരാതി നൽകുന്നതിനും ഉള്ള തീരുമാനത്തിലാണ്.

HRPM ന്റെ സംസ്ഥാന ചെയർമാൻ പദവി ഏറ്റെടുത്തതിനുശേഷം നാൾ ഇതുവരെ അനവധി വിഷയങ്ങളിൽ ഇടപെടാനും അനവധി പേർക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുന്നതിനും ഞാനും എന്റെ സഹപ്രവർത്തകരും കാരണമായി.
ഇന്നും ആ പ്രവർത്തനം തുടർന്നു വരികയാണ്.

സ്വന്തമായി കിടന്നുറങ്ങാൻ പാർപ്പിടം ഇല്ലാത്ത ദരിദ്ര കുടുംബങ്ങൾക്കായി സർക്കാരുകൾ അനവധി പാർപ്പിടങ്ങൾ നൽകുന്നുണ്ട്.

എന്നാൽ : സ്വന്തമായി ഭൂമി ഉണ്ടെന്നിരിക്കെ പല കാരണങ്ങളാൽ സർക്കാരിൽ
നിയമാനുസരണം  ഹാജരാക്കേണ്ട 
രേഖകൾ കൃത്യമായി ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു പാർപ്പിടം എന്ന സ്വപ്ന സാക്ഷാത്കാരം സാധിക്കാതെ വിഷമിക്കുന്ന 
നിർധനരിൽ നിർധനരായ കുടുംബങ്ങൾക്ക് HRPM ന്റെ നേതൃത്വത്തിൽ ഭവന പദ്ധതി ആവിഷ്കരിച്ച് അതിന്റെ
ആദ്യഘട്ടത്തിൽ 
എല്ലാജില്ലകളിലും ഓരോ വീട് എന്ന ക്രമത്തിൽ നിർമ്മിച്ചു നൽകാൻ HRPM തീരുമാനിച്ചിരിക്കുന്ന
ഈ സാഹചര്യത്തിലും ഞങ്ങൾക്ക് നേരെ അനാവശ്യമായ കോളുകളും ഭീഷണിയുമായി മേൽ സൂചിപ്പിച്ച കള്ളക്കൂട്ടങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആയതുമൂലം
ഇനിയും ഇത്തരം പ്രവർത്തികളെ അംഗീകരിച്ചു കൊടുക്കാൻ HRPM ന് കഴിയില്ല.

രാത്രി രണ്ടു മണി സമയത്ത് മദ്യപിച്ച് ലഘുകെട്ട് ഞങ്ങളുടെ പ്രവർത്തകരെ ആൺ പെൺ വ്യത്യാസം ഇല്ലാതെ അർദ്ധരാത്രിയിൽ
ഫോണിൽ വിളിച്ചു തെറി വിളിക്കുന്നത് ഈശ്വരമംഗലം രഞ്ജിത്ത് എന്ന വൃത്തികെട്ടവന്റെ 
സ്ഥിരം പതിവാണ്.

കഴിഞ്ഞ സെപ്റ്റംബർ മുപ്പത്തിയൊന്നാം തീയതിയിലും ഈ വൃത്തികെട്ട കള്ളക്കൂട്ടങ്ങളുടെ തലവനായ 
ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറികളിൽ പരനാറി
ഞങ്ങളുടെ ഫോണിൽ വിളിച്ച്
പച്ച തെറി വിളിച്ചു. തന്തക്ക് ജനിച്ച ആരും പറയാത്ത  തെറിയാണ് ഈശ്വരമംഗലം രഞ്ജിത്തിന്റെ നാവിൽ വരുന്നത്.

ഇത്രയും കാലം ക്ഷമിച്ചതുപോലെ ഇനി കഴിയില്ല എന്നതിനാൽ ഇങ്ങോട്ട്  വിളിച്ച തെറിയുടെ പത്ത് മടങ്ങ് ഇരട്ടിയായി.ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറിക്ക് ഞാൻ തിരിച്ചു നൽകി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷിക്കാൻ വകയുള്ള കാര്യങ്ങൾ അല്ല. 

എന്നാലും നൂറു പേരുടെ തല സംരക്ഷിക്കാൻ ഒരാളുടെ തല അറക്കേണ്ടി വന്നാൽ അതിന് തയ്യാറാകണമെന്ന് പുരാണങ്ങളിൽ എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്.

ഈശ്വരമംഗലം രഞ്ജിത്ത് 
എന്ന ക്രിമിനൽ ഫോണിൽ തെറിവിളിക്കുന്നതിന്റെ പേരിൽ
പോലീസിന് കേസെടുക്കാൻ കഴിയില്ല.അതുകൊണ്ടാണ് ഈ പരനാറി ഫോണിൽ കൂടി പാതിര നേരെത്ത് സ്ത്രീകളെ പോലും  തെറി വിളിച്ച് ആഘോഷിക്കുന്നത്.
സ്ത്രീ എന്താണെന്ന വാക്കിന്റെ ശരിയായ അർത്ഥം പോലും തിരിച്ചറിയാത്ത മരക്കഴുതയാണ് രഞ്ജിത്ത് എന്ന വ്യക്തി.

പുതുക്കാട് ചെങ്ങാലൂർ പ്രദേശത്ത് ഒരു വീട്ടിലേക്ക് രാത്രി പെണ്ണ് പിടിക്കാൻ ചെന്ന ഈശ്വരമംഗലം രഞ്ജിത്തിനെ കല്ലെറിഞ്ഞ് ഓടിച്ച സംഭവം മുതൽ കുവൈറ്റിൽ നിന്നും
നാട്ടിൽ എത്തിയ രഞ്ജിത്ത് പാൽപ്പൊടിയുമായി കയറി ചെന്ന വീട്ടിൽ ഉണ്ടായത് മുതൽ
ഇദ്ദേഹത്തിന്റെ
മറ്റു ചെറ്റത്തരങ്ങൾ പലതും 
പൊതുജനങ്ങൾക്ക് മുൻപാകെ
തുറന്നുവക്കാനാണ് തീരുമാനം.
 
ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഇടപ്പെട്ടതിന്റെ കാരണത്താൽ എനിക്കെതിരെ ഇദ്ദേഹം ആരംഭിച്ച നെറിവുകേടുകളുടെ കാലഘട്ടത്തിൽ രഞ്ജിത്തിന്റെ പല സാമൂഹിക തിന്മകളും ഇന്ന് പരാതികളായി എന്റെ മേശ പുറത്തുണ്ട്.
ഇദ്ദേഹത്തിന് എതിരെയുള്ള പലതിന്റേയും കൃത്യമായ തെളിവുകളും എന്റെ  കൈവശമുണ്ട്. 

ഇതെല്ലാം നശിപ്പിക്കാൻ വേണ്ടി വളരെ ബോധപൂർവ്വം HRPM ഓഫീസ് സെക്രട്ടറിയെ സ്വാധീനിച്ചതും അതിന്റെ മുകളിൽ ഉണ്ടായ പ്രശ്നങ്ങളും എന്റെ സുഹൃത്തുക്കൾക്കും , ഈ പ്രദേശവാസികൾക്കും കൃത്യമായി അറിയാവുന്നതാണല്ലോ.

എന്നെയും , സംഘടനയേയും  പലതരത്തിലുള്ള പ്രതിസന്ധികളിൽ കുരുക്കുവാൻ  ഇദ്ദേഹം വളരെയേറെ  ശ്രമിക്കുകയും,പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

അനാവശ്യമായ അപവാദങ്ങളും , ആരോപണങ്ങളും ,
കൃത്രിമമായ വോയിസ് റെക്കോർഡുകളും  
പ്രചരിപ്പിച്ച് .
എന്നെയും എന്റെ സഹപ്രവർത്തകരെയും വ്യക്തിപരമായി അപമാനിക്കുന്ന
മനുഷ്യത്വരഹിതമായ പ്രവർത്തികളാണ് ഈ വൃത്തികെട്ട മനുഷ്യൻ ചെയ്തുകൊണ്ടിരുന്നത്.

എന്നാൽ ഈ നെറികെട്ടവന്റെ നെറികെട്ട പ്രവർത്തനങ്ങൾക്ക് എതിരെ ഇനിയുള്ള കാലം HRPM തെരുവിൽ വെച്ച് പരസ്യമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
അന്ന് മനുഷ്യവകാശ പ്രവർത്തകരായ ഞങ്ങളെ പൊതുജനങ്ങൾ തെറ്റുപറയരുത്.

പണം കയ്യിലുള്ളവന് എന്ത് വൃത്തികേടും ചെയ്യാമെന്ന ധാരണക്ക് മാറ്റം വരണം.
ആദ്യം ഞങ്ങൾ നിയമത്തിന്റെ മുന്നിലേക്കാണ് ചെല്ലുന്നത്. നിയമത്തിന്റെ ആനുകൂല്യം ഞങ്ങൾക്ക് ലഭ്യമല്ല എന്ന് ബോധ്യം വരുമ്പോൾ 
ഈ കള്ള കൂട്ടങ്ങളെ വഴിയിൽ വച്ച് നേരിടുക എന്നല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ല
എന്ന യാഥാർത്ഥ്യം ഈ നാട്ടിലെ പൊതു ജനങ്ങളോടാണ്. ഞങ്ങൾ പറയുന്നത്.

അളമുട്ടിയാൽ ചേരയും കടിക്കുമെന്ന 
അച്ഛനഅച്ഛന്മാരുടെ
പഴഞ്ചൊല്ല് ഇവിടെ യാഥാർത്ഥ്യമാകുമെന്ന് അടിവരടുകയാണ് ഞങ്ങൾ .

ഈശ്വരമംഗലം രഞ്ജിത്തിന്റെ നീചമായ പ്രവർത്തികൾ ഇനിയും അനുവദിച്ചു കൊടുക്കാൻ ഒരു കാരണവശാലും കഴിയില്ല.
ഇദ്ദേഹത്തിന്റെ ഒരു ഫോൺ കോൾ ഇനി എന്റെ ഫോണിലേക്കും എന്റെ സഹപ്രവർത്തകരുടെ
ഫോണിലേക്കും  എത്തിയാൽ
ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറിക്ക് വലിയ തോതിലുള്ള പ്രതിസന്ധികൾ നേരിടേണ്ടതായി വരുമെന്ന് അതീവ ഗൗരവത്തോടെ അറിയിക്കുന്നു.
വേണ്ടിവന്നാൽ നീ ജോലി ചെയ്യുന്ന കുവൈറ്റിലും എത്തും HRPM ന്റെ കരങ്ങൾ മറന്നുപോകരുത്.

ഈശ്വരമംഗലം രഞ്ജിത്ത് നീ കുടുബത്ത് ജനിച്ച ആണാണങ്കിൾ നീ വരണം .നിന്റെ അവസാനത്തെ വരവായിട്ട് നീ വരണം .ഈശ്വരമംഗലം  രഞ്ജിത്ത് എന്നിൽ എന്താണോ പ്ലാൻ ചെയ്തത് അത് നിന്നിലും നിന്റെ വെപ്പാട്ടിയിലും ഞങ്ങൾ നടപ്പിലാക്കും. 

ഞങ്ങൾക്ക് നിന്നെയല്ല മറ്റു ആരെയും ഉപദ്രവിക്കണമെന്ന യാതൊരുവിധ ആഗ്രഹവുമില്ല.
ആയതിനാൽ വേണമെങ്കിൽ നിനക്ക് അവസാനിപ്പിക്കാം.

രഞ്ജിത്ത് മോനെ നീ പെണ്ണ് പിടിക്കാൻ പോയാൽ ഞങ്ങൾക്ക് എന്താണ് പ്രശ്നം.
നീ പെണ്ണ് പിടിക്കുന്നതിലും നിന്റെ പണം ചിലവുചെയ്യുന്നതിലും ഞങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല. നീ നിന്റെ വഴിക്ക് യാത്ര ചെയ്യുക . അല്ലാത്ത പക്ഷം ഞങ്ങൾ നിയമപാലകർ അല്ല വേണ്ടിവന്നാൽ ആ പണിയും ഏറ്റെടുക്കാൽ മടിക്കില്ല.

രഞ്ജിത്തിനോടുള്ള താക്കീതൊ ഭീക്ഷണിയോ അല്ല ഇതൊരു ഷാർപ്പായ അറിയിപ്പ് മാത്രമാണ്.
നീ കുവൈറ്റിൽ ഇരുന്നു കളിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ നിനക്ക് ഇന്ത്യൻ എയർപോർട്ടിൽ കാലുകുത്താനുള്ള അവസരം ലഭിക്കുമെന്ന് കരുതരുത്.

ഇതൊന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയെ നീ വിവാഹം കഴിച്ചിട്ടുണ്ടല്ലോ ആ കുട്ടിയെ ഓർത്താണെങ്കിലും നീ നല്ലതുപോലെ ജീവിക്കാൻ ശ്രമിക്കുക . 
ഇതിന്റെ ഭാഗമായി എന്തുണ്ടായാലും 
നിന്റെ കുടുബത്തിനെ മാത്രമാണ് അത് ബാധിക്കുക
എന്ന യാഥാർത്ഥ്യം കൂടി നീ തിരിച്ചറിയുക.

രഞ്ജിത്ത് മോനെ കച്ചകെട്ടാനാണ് സമയമെടുക്കുക ഇപ്പോൾ കച്ചകെട്ടി കഴിഞ്ഞു ഇനി അംഗം അവസാനിക്കണം. അങ്കം അവസാനിക്കണമെങ്കിൽ ഒരാൾ തോൽക്കണം നിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ഞാൻ തോൽക്കട്ടെ .

ഇവന്റെ ചതിയിൽപ്പെട്ട ഒരു സ്ത്രീ നാളെ ജയിലിൽ കഴിയേണ്ടിവരുന്ന  കേസുകളിലെ പ്രതിയാണ്. മറ്റു രണ്ട് സ്ത്രീകൾ ഇവന്റെ വാക്കുകളിൽ വിശ്വസിച്ച് ഞങ്ങൾക്കെതിരെ കള്ള പരാതി നൽകിയവരാണ്. ആ കണക്ക് പിന്നിട് ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ .

എനിക്ക് നേരെ കൊട്ടേഷൻ ആക്രമണം നടത്തി.
ആ കേസിലെ പ്രതികളെ
കേസിൽ നിന്ന് ഒഴിവാക്കി കൊടുക്കുന്നതിനുവേണ്ടിയാണ്
ഇപ്പോൾ ഈശ്വരമംഗലം രഞ്ജിത്തും സർക്കാർ ജീവനക്കാരിയും ചേർന്ന് 
നാടകം കളിക്കുന്നത്.

ഈശ്വരമംഗലം രഞ്ജിത്തിന് എതിരെ പ്രതികരിച്ചാൽ 
സർക്കാർ ജീവനക്കാരിക്ക്
പൊതുസമൂഹത്തിനുമുമ്പിൽ നാണം കെടേണ്ടി വരുമെന്ന ഈശ്വരമംഗലം  രഞ്ജിത്തിന്റെ ഭീഷണിക്ക് മുമ്പിൽ സർക്കാർ ജീവനക്കാരി മുട്ടുമടക്കുകയാണ്.
കുടുംബത്തിന് കൊള്ളില്ലാത്ത 
പ്രവർത്തികളുമായി നടക്കുന്ന സ്ത്രീകൾക്ക് കിട്ടുന്ന എട്ടിന്റെ പണിയാണിത്.

തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലെന്ന് കൃത്യമായി മനസിലാക്കി
ദരിദ്ര വിഭാഗത്തിലെ സ്ത്രീകൾക്ക് അമിത പലിശക്ക് പണം നൽകി
അവരെ വരുത്തിയിലാക്കുന്ന 
ഈശ്വരമംഗലം രഞ്ജിത്ത് എന്ന നെറികെട്ടവനെ ഈ സമൂഹം എന്താണ് ചെയ്യേണ്ടത്.

കൊടുങ്ങല്ലൂരിലും , പാഴായിലും ഇവനെക്കുറിച്ച് അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ ലഭിക്കും.

പൊതുപ്രവർത്തകൻ  
എന്ന മാന്യതയിൽ ഉറച്ചുനിന്നുകൊണ്ട്  ഈശ്വരമംഗലം രഞ്ജിത്തിന്റെ നെറികെട്ട പ്രവർത്തികൾക്കെതിരെ 
15 ൽ കൂടുതൽ പരാതികൾ കേരള പോലീസിൽ ഞാൻ സമർപ്പിച്ചിട്ടുണ്ട്. 
അതിൽ ഏതെങ്കിലും ഒരു പരാതിയിൽ കേസ് ചാർജ് ചെയ്താൽ ഒരുപാട് തെളിവുകൾ നൽകി ബഹു :
പോലീസിനോട് സഹകരിക്കാൻ ഞാൻ തയ്യാറാണ് .

ഇത് വായിക്കുന്ന എല്ലാവരും എന്നോട് ക്ഷമിക്കണം മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് ഇത്തരത്തിൽ ചില തീരുമാനങ്ങൾ സ്വീകരിക്കേണ്ടതായി വന്നത്.

എന്ന് : ജോൺസൻ പുല്ലുത്തി.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...