2022 നവംബർ 28, തിങ്കളാഴ്‌ച

15 വർഷം തികഞ്ഞ വാഹനങ്ങളുടെ ആയുസ് ഇനി വെറും നാലുമാസം മാത്രം!

 15 വർഷം തികഞ്ഞ വാഹനങ്ങളുടെ ആയുസ് ഇനി വെറും നാലുമാസം മാത്രം!

റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാര്‍ത്തകൾ വരുന്നത്.

രാജ്യത്തുടനീളമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ മാനദണ്ഡങ്ങളും , നയങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  

വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അനുമാനിക്കാം.

ഇങ്ങനെ വായു മലിനീകരണത്തിന് എതിരായ പോരാട്ടം അനുദിനം ശക്തിപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോൾ പുതിയൊരു സ്റ്റെപ്പും കൂടി  മുന്നോട്ട് പോകുന്നത് എന്ന മാധ്യമ റിപ്പോർട്ടുകളാണ് 

കണ്ടുവരുന്നത്.

ഇതുസംബന്ധിച്ച് ഒരു കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചതായാണ് വാര്‍ത്തകള്‍. 

ഇതുസംബന്ധിച്ച് ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാര്‍ത്തകള്‍. 

വിജ്ഞാപനം അനുസരിച്ച് 15 വർഷത്തില്‍ അധികം പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങളും  2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

15 വർഷം പൂർത്തിയാക്കിയ എല്ലാ സർക്കാർ വാഹനങ്ങളും നിർത്തലാക്കുന്നതിന് ആവശ്യമായ നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്ന്

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇനി വണ്ടി പൊളിക്കാനും മാരുതി കമ്പനി.

ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു.

സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ 14 ന് നിതിൻ ഗഡ്‍കരി രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് മൂന്ന് രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾ സ്ക്രാപ്പിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുനനു. ഈ വർഷം ഏപ്രിലിലാണ് വാഹന സ്ക്രാപ്പേജ് നയം നിലവിൽ വന്നത്.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ, അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്‍താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. 

100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

21 NEWS 4U

21news4u@gmail.com

2022 നവംബർ 27, ഞായറാഴ്‌ച

*സംസ്ഥാനത്ത് കുതിച്ചുയരുന്ന വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് ശക്തമായി ഇടപെടണമെന്ന്നവംബർ മാസം ആരംഭംHRPM ആവശ്യപ്പെടുന്നു.*


 *സംസ്ഥാനത്ത് കുതിച്ചുയരുന്ന വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് ശക്തമായി ഇടപെടണമെന്ന്നവംബർ മാസം ആരംഭംHRPM ആവശ്യപ്പെടുന്നു.* 

ആവശ്യം ചൂണ്ടിക്കാണിച്ചു സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് നൽകാനും തീരുമാനിച്ചു.

വ്യാപാരികൾ വില നിശ്ചയിക്കുന്നതിൽ സർക്കാരിന്റെ ഇടപെടൽ വളരെ അത്യാവശ്യമാണ്.

നോട്ട് നിരോധനം, GST , വെള്ളപ്പൊക്കം ,കൊറോണ

ഇതെല്ലാം വലിയ തോതിൽ സാമ്പത്തിക മാന്ദ്യം വരുത്തി വെച്ചിട്ടുണ്ട്.

എന്നാൽ ഇതുപോലുള്ള പ്രതിസന്ധികളിൽ സ്വാഭാവികമായി ഉണ്ടാകുന്ന വിലകയറ്റത്തിനേക്കാൾ 

കൂടുതൽ കൃത്രിമമായ വിലക്കയറ്റമാണ് സംഭവിക്കുന്നത് .

ഉപ്പു മുതൽ കർപ്പൂരം വരെയുള്ള നിത്യോഉപയോഗ സ്ഥാപനങ്ങൾ , വ്യവസായ മേഖലയിലേക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ ഉൾപ്പെടെ സകലതിനും അമിതമായ വിലക്കയറ്റം സംഭവിക്കുന്നതിൽ വ്യാപാരികളുടെ കൃത്രിമ വിലക്കയറ്റവും ഉണ്ട് എന്നത്

പരിശോധിക്കപ്പെടേണ്ടതും,നിയന്ത്രിക്കേണ്ടതുമാണ്.

വില നിയന്ത്രണ പ്രക്രിയ ശക്തമായി നടപ്പിലാക്കണം

അമ്പതും , അറുപതും ശതമാനം വരെ മാർജിൻ ഈടാക്കി വില്പന നടത്തുന്ന വ്യാപാരികളും നമ്മുടെ നാട്ടിലുണ്ട്.

അഞ്ചു രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് നവംബർ മാസം ആരംഭത്തിൽ ഒരു രാത്രി കൊണ്ട് ഒരു രൂപയാണ് ഒരു കോഴി മുട്ടക്ക് വ്യാപാരികൾ വർദ്ധിപ്പിച്ചത്.

ഒരു രാത്രികൊണ്ട് ഒരു കോഴി മുട്ടയ്ക്ക് ഒരു രൂപ വർദ്ധിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ആമ്പല്ലൂരില ഒരു വ്യാപാരി പറഞ്ഞത്.

ക്രിസ്തുമസ്

വരാൻ പോകുന്നു അതിന്റെ ഭാഗമായി കേക്ക് ഉത്പാദനം വർദ്ധിച്ചിരിക്കുന്നു അതുകൊണ്ടാണ് ഒരു കോഴി മുട്ടയ്ക്ക് ഒറ്റ രാത്രി കൊണ്ട് ഒരു രൂപ വർദ്ധിച്ചത് എന്ന രസകരമായ മറുപടിയാണ് ലഭിച്ചത്.

കർഷകന് എന്നും പട്ടിണിയും . ദാരിദ്ര്യവും കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല എന്നാൽ വ്യാപാരികൾ കൊള്ളലാഭം കൊയുന്നു. വിപണിയിൽ വില നിയന്ത്രിക്കുന്നതിൽ

വ്യാപാരികൾക്ക് പൂർണ്ണ അധികാരം . 

കച്ചവടം കപടമാണ് അത് അംഗീകരിക്കുന്നു പക്ഷേ ഇത് കഴുത്തറക്കലാണ് .

വ്യാപാര മേഖലയിലെ ഗുണഭോക്താക്കൾ എന്നെന്നേക്കുമായി മെഴുകുതിരി പോലെ ഉരുകി തീരുകയാണ്.

ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ വ്യാപാരങ്ങളും വ്യാപാര സ്ഥാപനങ്ങളും നേരിട്ടു തുടങ്ങി പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ തുടങ്ങി.പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

ഇതിനൊരു അവസാനം വേണം വിപണിയിൽ വില നിയന്ത്രിക്കാൻ ഗവൺമെന്റ് ശക്തമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ പ്രവർത്തനവും ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ കാലഘട്ടമാണിത്.

ഓരോ കാരണങ്ങൾ ഉയർത്തി കാണിച്ച് കാലാകാലങ്ങളിൽ വ്യാപാരികളും വ്യവസായികളും  കണക്കും,വ്യക്തതയും ഇല്ലാതെ ഉപ്പനും മുളകിനും തൊട്ടതിനെല്ലാം നാൾക്കു നാൾ വില ഉയർത്തി വിപണി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നിസ്സാരകാരണങ്ങൾ ഉയർത്തി കാണിച്ച് ഓരോ തവണയും വെല്ലും ബ്രേക്കും ഇല്ലാതെ  വില വർദ്ധിപ്പിക്കുകയാണ്. 

വില ഉയർത്താനുണ്ടായ

സാഹചര്യങ്ങൾ മറികടന്ന് വിപണി ഉഷാറാകുമ്പോൾ 

കൂട്ടിയ വില കുറയ്ക്കേണ്ടതാണ്. എന്നാൽ ഒരു വ്യാപാരിയും അതിനു തയ്യാറാവുന്നില്ല.

നാൾക്കുനാൾ തോന്നിയ പോലെ വില വർധിപ്പിക്കാനും , കൊള്ളലാഭമെടുത്ത് ദരിദ്ര ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമാകരുത് വ്യാപാരിയും വ്യാപാര സ്ഥാപനങ്ങളും ,

ഈ നാട്ടിലെ വ്യാപാരികൾ സത്യസന്ധരാണെങ്കിൽ അമിതമായ വിലക്കയറ്റത്തിനെതിരെ നിങ്ങളും തെരുവിലേക്ക് ഇറങ്ങാൻ തയ്യാറാകണം.

വിലക്കയറ്റത്തിന്റെ പേരിൽ തെരുവിലേക്ക് ഇറങ്ങാൻ വ്യാപാരികൾ തയ്യാറാവുകയില്ല. കാരണം 

അമിതമായ വില കയറ്റത്തിന്റെ  പ്രധാന ഉത്തരവാദികൾ അവർ തന്നെയാണ് എന്ന് തിരിച്ചറിവ് മൂലമാണ് അവർ അതിന് തയ്യാറാകാത്തത് .

അമിതമായ വില ഉയർത്തി ഗവൺമെന്റിനെയും ഈ നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും , പാവപ്പെട്ട ജനവിഭാഗങ്ങളെയും പ്രതിസന്ധിയിലാക്കുന്ന

വ്യാപാരികളെ നിങ്ങൾക്കും ഈ നാടിനോട് കടപ്പാടുണ്ടെന്ന യാഥാർത്ഥ്യം

തിരിച്ചറിയാതെപോകരുത്.

വിപണിയിലെ വിലക്കയറ്റം

അടിയന്തരമായി  നിയന്ത്രിക്കണം.

ഒരുകാലത്ത് കർഷകർ ആത്മഹത്യ ചെയ്തതുപോലെവരും നാളുകളിൽ  പട്ടിണിപ്പാവങ്ങളും , നിരാലംബകരും ഉൾപ്പെടെ

വലിയൊരു വിഭാഗം ജനങ്ങൾക്ക് ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് തൊഴിലായ്മ വ്യാപകമായി വർദ്ധിക്കുന്നു.

സാധാരണക്കാരുടെ അന്നന്നേക്കുവേണ്ട ചിലവിനുള്ള പണം പോലും കണ്ടെത്താൻ കഴിയാതെ

നരകയാതന അനുഭവിക്കുന്ന കുടുംബങ്ങൾ കേരളത്തിൽ അനവധിയാണ് ഉള്ളത്.

പല കുടുംബങ്ങളും

നാണക്കേടും , അപമാനവും  ഓർത്ത് അവരുടെ പ്രതിസന്ധികൾ 

ആരോടും പറയാതെ മുണ്ടുമുറുക്കി കുത്തി കഴിയുന്ന ജനവിഭാഗങ്ങളുണ്ട്.

അവരാണ് നാളെ ആത്മകത്തിലേക്ക് നീങ്ങുക. 

അതുപോലൊയൊന്ന് കേരളത്തിൽ സംഭവിക്കാതിരിക്കാൻ 

അടിയന്തരമായി വിപണിയിൽ വിലകയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കണം.

നാട്ടിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ ഉണ്ടാകണം.

ബാങ്ക് വായ്പകൾക്ക് ഒരു വർഷം പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണം, കാർഷിക വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തണം. പ്രധാന തൊഴിൽ കേന്ദ്രങ്ങളിൽ നിന്നും,

ഹോട്ടലുകളിൽ നിന്നും .

വ്യവസായ സ്ഥാപനങ്ങളിൽ നിന്നും .അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിനിർത്തി സംസ്ഥാനത്തെ ചെറുപ്പക്കാർ തൊഴിൽ ചെയ്യാൻ തയ്യാറാകണം. 

അന്യസംസ്ഥാന തൊഴിലാളികൾ മനുഷ്യരാണ് അവർ നമ്മുടെ സഹജീവികളാണെന്ന ബോധ്യം ഇല്ലാത്തതിന്റെ പേരിൽ പറയുന്നതല്ല.

അന്യസംസ്ഥാന തൊഴിലാളികൾ 

ഉയർന്ന ജോലി തേടി കേരളത്തിൽ എത്തിയവരല്ല.

മലയാളികളുടെ അഹങ്കാരവും തൊഴിൽ ചെയ്യാനുള്ള മടിയും കാരണമാണ് അന്യസംസ്ഥാന തൊഴിലാളികൾ ആ നിലവാരത്തിലേക്ക് ഉയർന്നത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാക്കിത് .

കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കേണ്ടത് ഗവൺമെന്റിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളാണ് ആയതിനാൽ അടിയന്തരമായി വിലക്കയറ്റം തടയുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

എന്ന് :

ജോൺസൻ പുല്ലുത്തി.

സംസ്ഥാന ചെയർമാൻ

HRPM . പുതുക്കാട് . 680301

MOB: 90 37 71 37 90.

2022 നവംബർ 24, വ്യാഴാഴ്‌ച

ആദ്യമായി hrpm.in എന്ന് സ്മാൾ ലെറ്റർ ഗൂഗിളിൽ ടൈപ്പ് ചെയ്യുക.

 HRPM വെബ്സൈറ്റ് നമ്മൾക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

ആദ്യമായി   hrpm.in എന്ന് സ്മാൾ ലെറ്റർ  ഗൂഗിളിൽ ടൈപ്പ് ചെയ്യുക.

ഒരുപക്ഷേ ആദ്യം കാണുന്നത്

എന്റെ പ്രൊഫൈൽ ഉൾപ്പെടെ

നമ്മുടെ ഓഫീസ് അഡ്രസ്സ് ആയിരിക്കാം.

അങ്ങനെയാണെങ്കിൽ അതിന്റെ താഴെ hrpm.in എന്നല്ലെങ്കിൽ ഹിമാനിസ്റ്റിക്ക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്യുക :

അപ്പോൾ സൈറ്റിന്റെ ഹോം പേജ് തെളിഞ്ഞുവരും.

ഹോം പേജിൽ കാണുന്ന ലിങ്കുകൾ :

ഇടതുഭാഗത്ത് :

1,എന്താണ് HRPM .

2, അദ്ധ്യക്ഷൻ.

3, കൺവീനർ,

4 , ഖജാൻജി .

ഇതിൽ ഓരോന്നും ക്ലിക്ക് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

_________________________________

സ്ക്രീന്റെ മദ്യഭാഗത്ത് :

1,അഡ്മിൻ സോൺ 

എന്ന ലിങ്ക് അഡ്മിന് മാത്രം ഉപയോഗിക്കാനുള്ളതാണ്.

2, മെമ്പർ സോൺ 

ഇതിൽ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്തതിനുശേഷം താഴെ

കാണുന്ന മാർക്കിനുള്ളിൽ : അംഗങ്ങളുടെ കാർഡിൽ നൽകിയിട്ടുള്ള കോഡ് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.

ഓക്കെ . കൊടുത്തതിനുശേഷം

താഴെ കാണുന്ന 

മാർക്കിനുള്ളിൽ കാണുന്നത് ഇങ്ങനെ ആയിരിക്കും.

1, Mi പ്രൊഫൈൽ

2, പോസ്റ്റ് To മെമ്പേഴ്സ് 

ഇതിൽ Mi പ്രൊഫൈൽ ക്ലിക്ക് ചെയ്യുബോൾ നിങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വിവരങ്ങൾ ലഭ്യമാണ്.  ( വ്യാജൻ തടയാനുള്ള ഒരു മാർഗ്ഗവും കൂടിയാണ് ഇത്.)

പോസ്റ്റ് To മെമ്പേഴ്സ്  ക്ലിക്ക് ചെയ്യുക : അപ്പോൾ കാണുന്ന 

മാർക്കിനുള്ളിൽ നിന്ന് നിങ്ങൾക്കായുള്ള സംഘടനയുടെ അറിയിപ്പുകൾ 

PDF ആയും ,ടെസ്റ്റ് മെസേജ് ആയും 

ലഭിക്കുന്നതാണ്.

______________________________


സ്ക്രീനിന്റെ വലത്തെ ഭാഗത്തു ക്കാണുന്നതിൽ

1, HRPM ബ്ലോഗ് .ക്ലിക്ക് ചെയ്യുക

വാർത്തകളും , ഫോട്ടോകളും, വീഡിയോസും കാണാൻ കഴിയുന്നതാണ് , (പൊതുജനങ്ങൾക്കും കാണാ കഴിയും)

2 , HRPM വീഡിയോ ക്ലിക്ക് ചെയ്യുക . വീഡിയൊകൾ

കാണാൻ കഴിയുന്നതാണ്.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

3, HRPM ഗാലറി ക്ലിക്ക് ചെയ്യുക.

ഫോട്ടോകൾ കാണാൻ കഴിയുന്നു.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

_____________________________________

സ്ക്രീന്റെ വലത്തെ ഭാഗത്ത് മധ്യഭാഗത്ത് ആയി കാണുന്ന മൂന്ന് ലയറിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ കാണുന്ന സ്റ്റേറ്റ് കമ്മിറ്റി യിൽ ക്ലിക്ക് ചെയ്യുക അതിൽ അഗങ്ങളുടെ ഫോട്ടോയും മറ്റു വിവരങ്ങളും കാണാൻ കഴിയുന്നതാണ്.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

താഴെകാണുന്ന ജില്ല കമ്മിറ്റിയിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ എല്ലാ ജില്ലകളുടെയും പേരുകൾ കാണാം. അതിൽ ആവശ്യമുള്ള ജില്ലകൾ ക്ലിക്ക് ചെയ്യുക .അതിലും അതാത് ജില്ലകളിലുള്ള അംഗങ്ങളുടെ ഫോട്ടോ , പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കാണാം.

(പൊതുജനങ്ങൾക്കും കാണാ കഴിയും)

_____________________________________

വെബ്സൈറ്റിന്റെ പ്രവർത്തനം ഇന്നു മുതലാണ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് : സൈറ്റിൽ ഇനിയും പേര് ചേർക്കാനുള്ള അംഗങ്ങൾ 

താലൂക്കിന്റെ പേര് ,വീട്ടുപേര്.

സൈറ്റിൽ ഫോൺ നമ്പർ അയക്കുക . അയച്ചാൽ ക്ഷണം നേരം കൊണ്ട് ആഡ് ചെയ്യുന്നതായിരിക്കും.

പുതിയ ഫോട്ടോ  (ആവശ്യമാണെങ്കിൽ മാത്രം അയക്കുക )

വെബ്സൈറ്റിലും, ഗൂഗിളിലും, ഫെയ്സ്ബുക്കിലും  അംഗങ്ങളുടെ വാർത്തകൾ സ്വന്തം പേരിൽ കൊടുക്കണമെങ്കിൽ എഴുതി എന്റെ 90 37 71 37 90 എന്ന വാട്സാപ്പിലേക്ക് അയച്ചുതരിക

സ്വന്തം പേരിലും , HRPM ന്റെ പേരിലും അത് അറിയപ്പെടും.

_____________________________________

നമ്മുടെ സംഘടനയുടെ ഓഫീസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഗൂഗിളിൽ ലഭ്യമാണ്. എന്നതുപോലെ ലോകത്തുള്ള എല്ലാവർക്കും  കാണാൻ കഴിയുന്ന വിധം  മുഴുവൻ വിവരങ്ങളും ചേർത്ത് ഗൂഗിളിൽ  സ്വന്തം പ്രൊഫൈൽ (വെബ്സൈറ്റ് ) ആഡ് ചെയ്യാവുന്നതാണ്. 

ഗൂഗിളിൽ സ്വന്തം പ്രൊഫൈൽ

ക്രിയേറ്റ് ചെയ്യുന്നതു വഴി നിങ്ങൾ പ്രശസ്തരാവുന്നതോടൊപ്പം.

അതിൽനിന്ന് സംഘടനയ്ക്ക്  ചെറിയൊരുവരുമാനം ഉണ്ടാകുന്നതാണ്. 

നല്ലൊരു കാര്യം ചെയ്തു കൊടുക്കുന്നതിൽ നിന്ന് ഒരു ചെറിയ വരുമാനം കിട്ടുന്നത് വലിയൊരു കാര്യമാണ് എന്ന 

വിശ്വാസത്തിലും ധാരണയിലുമാണ് അന്ന് ഒരു പോസ്റ്റ് ഇട്ടത് .


ഗൂഗിളിൽ സ്വന്തം പ്രൊഫൈൽ

ആവശ്യമെങ്കിൽ നമ്മുടെ സുഹൃത്തുക്കൾക്കും ചെയ്തുകൊടുക്കാവുന്നതാണ്.

(വെബ്സൈറ്റിന്റെ ലിങ്ക് താഴെ ചേർക്കുന്നുണ്ട് )

എന്ന് : ജോൺസൻ പുല്ലുത്തി.


2022 നവംബർ 19, ശനിയാഴ്‌ച

ഇതൊരു അറിയിപ്പാണ്.തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്.


ഇതൊരു അറിയിപ്പാണ്.
തികച്ചും പൊതു ജനങ്ങൾക്കായുള്ള അറിയിപ്പ്.

HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യ അവകാശ സംരക്ഷണ പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയർമാൻ ജോൺസൺ പുല്ലുത്തി എന്ന  ഞാനും
എന്റെ സഹപ്രവർത്തകരും ഒരു വ്യക്തിയിൽ നിന്നും നേരിടുന്ന മനുഷ്യത്വരഹിതമായ വിഷയമാണ് ഇന്ന് ഇവിടെ
പറയാൻ ഉദ്ദേശിക്കുന്നത് .

ജാതിമത രാഷ്ട്രീയ ലിംഗ ഭേദമന്യ അവകാശ ധ്വംശനം, നിയമലംഘനം എന്നി സാമൂഹിക വിപത്ത്  നേരിടുന്നവരും ,മറ്റു സാമൂഹിക പ്രതിസന്ധികളിൽപ്പെട്ട് കഷ്ടപ്പെടുന്നവരും ഞങ്ങളെ സമീപിക്കുമ്പോൾ അവരുടെ
വിഷയങ്ങളിൽ ആത്മാർത്ഥമായും , സത്യസന്ധമായും ഇടപെടുകയും ഞങ്ങളുടെ പരിധിയിൽ നിൽക്കുന്ന നിയമ സഹായങ്ങൾ 
ചെയ്തുകൊടുക്കുകയും ചെയ്തുവരുന്നതു വഴി
കേരളത്തിൽ അനേകം കുടുംബങ്ങൾക്ക് സഹായികളായും , അത്താണിയായും മാറിക്കൊണ്ടിരിക്കുന്ന
HRPM എന്ന പ്രസ്ഥാനത്തിന് നേരെ നടക്കുന്ന അനീതിക്ക് എതിരെയാണ് ഈ പ്രസ്താവന ഇറക്കുന്നത്.

ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM) എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ അനേകം പ്രവർത്തകരുണ്ട്. 

ഞങ്ങൾക്ക് ആരോടും ശത്രുതയില്ല.
ഭൂമിയിൽ മനുഷ്യനായി ജനിച്ചവരെയെല്ലാം നമ്മുടെ സഹജീവികളാണെന്ന ബഹുമാനത്തോടെ ഞങ്ങൾ കാണുന്നു.

ആയതിനാൽ എല്ലാവരേയും തികഞ്ഞ സഹോദരിത്തോടെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തുവരുന്നവരാണ്
HRPM പ്രവർത്തകർ ,
അഴിമതി വിമുക്ത
പൊതു പ്രസ്ഥാനം എന്നതിലും
HRPM മുന്നിലാണ്.
ഈ സിദ്ധാന്തം നടപ്പിലാക്കാൻ കഴിവില്ലാത്ത ആരും HRPM ന്റെ  അംഗത്വത്തിൽ വരില്ല.

സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളും ഭരണഘടനയും പൂർണമായും നടപ്പിലാക്കാൻ കഴിയാത്ത അംഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി മാതൃക കാണിച്ച രാജ്യത്തെ ഏക പ്രസ്ഥാനമാണ് HRPM .

ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെ സാക്ഷി നിർത്തി ഇടപെടുന്ന ചില വിഷയങ്ങളിൽ നിന്ന് ഞങ്ങൾക്ക് ശത്രുത ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ ശത്രുത ഉണ്ടാകുന്നതിന്റെ പത്തിരട്ടി മിത്രങ്ങൾ ഉണ്ടാകുന്ന പ്രവണതയാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
അതുതന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾ, ജാതി മത സംഘടനകൾ സാംസ്കാരിക സംഘടനകൾ എന്നീ പ്രസ്ഥാനങ്ങൾക്ക് എതിരെ അനാവശ്യമായ ഇടപെടലുകൾ നടത്താതെ സമൂഹത്തെ ബാധിക്കുന്ന സാമൂഹിക തിന്മകൾക്കെതിരെ ന്യായത്തിന്റെയും , നിയമത്തിന്റെയും പക്ഷത്ത് 
വ്യക്തമായ നിലപാടിൽ ഉറച്ച്
ആവശ്യമായ പ്രസ്താവനങ്ങളും , പ്രവർത്തനങ്ങളും നടത്തിവന്ന കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ ഞങ്ങളുടെ പ്രവർത്തന വഴികളിൽ ആരിൽ നിന്നും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങളുമായി HRPM കേരളത്തിൽ യാത്ര തുടരുമ്പോൾ ഞങ്ങൾക്ക് നേരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഈശ്വരമംഗലം രഞ്ജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഒരു കക്ഷിയുടെ
മനസാക്ഷി തൊട്ട് തീണ്ടിയിട്ടില്ലാത്ത പ്രവർത്തനങ്ങൾ മൂലം ഞങ്ങൾക്കുണ്ടാകുന്ന മാനസിക വികാരമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ജനങ്ങൾക്ക് മാതൃകയാകേണ്ട ഒരു സർക്കാർ ജീവനക്കാരിയുടെ അഴിഞ്ഞാട്ടത്തിന്റെ ചുരുളഴിഞ്ഞപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യക്തി കൊടുങ്ങല്ലൂരിലും, പാഴായിലും താമസക്കാരനായ ഈശ്വരമംഗലം രഞ്ജിത്ത് എന്നവനാണ് . ഇദ്ദേഹം ഇപ്പോൾ കുവൈറ്റിലാണ്
ജോലി ചെയ്യുന്നത്.

ഇദ്ദേഹത്തിന്റെ സാമൂഹിക വിരുദ്ധ പ്രവർത്തികൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലുണ്ടായ മാനസിക വിഭ്രാന്തിയുടെ ഭാഗമായി.
കഴിഞ്ഞ ആറ് വർഷം തുടർച്ചയായി എന്നെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും പലതവണ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ് ഈശ്വരമംഗലം രഞ്ജിത്ത് എന്ന നെറികെട്ടവൻ.

ഇദ്ദേഹത്തിന്റെ കീപ്പായ  ഗവൺമെന്റ് ജീവനക്കാരിയും മറ്റു മൂന്നു സ്ത്രികളും
ഓൺലൈൻ സ്ഥാപന ഉടമയും
ചേർന്നാണ്. ഈശ്വരമംഗലം രഞ്ജിത്തിന്റെ നെറികെട്ട പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്നത്.

മേൽ സൂചിപ്പിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം രഞ്ജിത്ത് എന്ന ഞരമ്പ് രോഗിയിൽ നിന്നും ലഭിക്കാവുന്ന പണം ഊറ്റുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്.
ഈ വൃത്തികെട്ട മനുഷ്യനൊപ്പം ചേർന്ന് ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും അതിനു വേണ്ടി മാത്രമാണ്.

ഇതിൽ സർക്കാർ സർവീസിലുള്ള ജീവനക്കാരിയുടെ സർവീസ് ചട്ടങ്ങൾ ലംഘിച്ചുള്ള ഓരോ പ്രവർത്തികളും
പേരും .ഡിപ്പാർട്ട്മെന്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ
വിവരങ്ങൾ ചേർത്ത് സോഷ്യൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും ,മേലുദ്യോഗസ്ഥർക്ക് പരാതി നൽകുന്നതിനും ഉള്ള തീരുമാനത്തിലാണ്.

HRPM ന്റെ സംസ്ഥാന ചെയർമാൻ പദവി ഏറ്റെടുത്തതിനുശേഷം നാൾ ഇതുവരെ അനവധി വിഷയങ്ങളിൽ ഇടപെടാനും അനവധി പേർക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുന്നതിനും ഞാനും എന്റെ സഹപ്രവർത്തകരും കാരണമായി.
ഇന്നും ആ പ്രവർത്തനം തുടർന്നു വരികയാണ്.

സ്വന്തമായി കിടന്നുറങ്ങാൻ പാർപ്പിടം ഇല്ലാത്ത ദരിദ്ര കുടുംബങ്ങൾക്കായി സർക്കാരുകൾ അനവധി പാർപ്പിടങ്ങൾ നൽകുന്നുണ്ട്.

എന്നാൽ : സ്വന്തമായി ഭൂമി ഉണ്ടെന്നിരിക്കെ പല കാരണങ്ങളാൽ സർക്കാരിൽ
നിയമാനുസരണം  ഹാജരാക്കേണ്ട 
രേഖകൾ കൃത്യമായി ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു പാർപ്പിടം എന്ന സ്വപ്ന സാക്ഷാത്കാരം സാധിക്കാതെ വിഷമിക്കുന്ന 
നിർധനരിൽ നിർധനരായ കുടുംബങ്ങൾക്ക് HRPM ന്റെ നേതൃത്വത്തിൽ ഭവന പദ്ധതി ആവിഷ്കരിച്ച് അതിന്റെ
ആദ്യഘട്ടത്തിൽ 
എല്ലാജില്ലകളിലും ഓരോ വീട് എന്ന ക്രമത്തിൽ നിർമ്മിച്ചു നൽകാൻ HRPM തീരുമാനിച്ചിരിക്കുന്ന
ഈ സാഹചര്യത്തിലും ഞങ്ങൾക്ക് നേരെ അനാവശ്യമായ കോളുകളും ഭീഷണിയുമായി മേൽ സൂചിപ്പിച്ച കള്ളക്കൂട്ടങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആയതുമൂലം
ഇനിയും ഇത്തരം പ്രവർത്തികളെ അംഗീകരിച്ചു കൊടുക്കാൻ HRPM ന് കഴിയില്ല.

രാത്രി രണ്ടു മണി സമയത്ത് മദ്യപിച്ച് ലഘുകെട്ട് ഞങ്ങളുടെ പ്രവർത്തകരെ ആൺ പെൺ വ്യത്യാസം ഇല്ലാതെ അർദ്ധരാത്രിയിൽ
ഫോണിൽ വിളിച്ചു തെറി വിളിക്കുന്നത് ഈശ്വരമംഗലം രഞ്ജിത്ത് എന്ന വൃത്തികെട്ടവന്റെ 
സ്ഥിരം പതിവാണ്.

കഴിഞ്ഞ സെപ്റ്റംബർ മുപ്പത്തിയൊന്നാം തീയതിയിലും ഈ വൃത്തികെട്ട കള്ളക്കൂട്ടങ്ങളുടെ തലവനായ 
ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറികളിൽ പരനാറി
ഞങ്ങളുടെ ഫോണിൽ വിളിച്ച്
പച്ച തെറി വിളിച്ചു. തന്തക്ക് ജനിച്ച ആരും പറയാത്ത  തെറിയാണ് ഈശ്വരമംഗലം രഞ്ജിത്തിന്റെ നാവിൽ വരുന്നത്.

ഇത്രയും കാലം ക്ഷമിച്ചതുപോലെ ഇനി കഴിയില്ല എന്നതിനാൽ ഇങ്ങോട്ട്  വിളിച്ച തെറിയുടെ പത്ത് മടങ്ങ് ഇരട്ടിയായി.ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറിക്ക് ഞാൻ തിരിച്ചു നൽകി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷിക്കാൻ വകയുള്ള കാര്യങ്ങൾ അല്ല. 

എന്നാലും നൂറു പേരുടെ തല സംരക്ഷിക്കാൻ ഒരാളുടെ തല അറക്കേണ്ടി വന്നാൽ അതിന് തയ്യാറാകണമെന്ന് പുരാണങ്ങളിൽ എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്.

ഈശ്വരമംഗലം രഞ്ജിത്ത് 
എന്ന ക്രിമിനൽ ഫോണിൽ തെറിവിളിക്കുന്നതിന്റെ പേരിൽ
പോലീസിന് കേസെടുക്കാൻ കഴിയില്ല.അതുകൊണ്ടാണ് ഈ പരനാറി ഫോണിൽ കൂടി പാതിര നേരെത്ത് സ്ത്രീകളെ പോലും  തെറി വിളിച്ച് ആഘോഷിക്കുന്നത്.
സ്ത്രീ എന്താണെന്ന വാക്കിന്റെ ശരിയായ അർത്ഥം പോലും തിരിച്ചറിയാത്ത മരക്കഴുതയാണ് രഞ്ജിത്ത് എന്ന വ്യക്തി.

പുതുക്കാട് ചെങ്ങാലൂർ പ്രദേശത്ത് ഒരു വീട്ടിലേക്ക് രാത്രി പെണ്ണ് പിടിക്കാൻ ചെന്ന ഈശ്വരമംഗലം രഞ്ജിത്തിനെ കല്ലെറിഞ്ഞ് ഓടിച്ച സംഭവം മുതൽ കുവൈറ്റിൽ നിന്നും
നാട്ടിൽ എത്തിയ രഞ്ജിത്ത് പാൽപ്പൊടിയുമായി കയറി ചെന്ന വീട്ടിൽ ഉണ്ടായത് മുതൽ
ഇദ്ദേഹത്തിന്റെ
മറ്റു ചെറ്റത്തരങ്ങൾ പലതും 
പൊതുജനങ്ങൾക്ക് മുൻപാകെ
തുറന്നുവക്കാനാണ് തീരുമാനം.
 
ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഇടപ്പെട്ടതിന്റെ കാരണത്താൽ എനിക്കെതിരെ ഇദ്ദേഹം ആരംഭിച്ച നെറിവുകേടുകളുടെ കാലഘട്ടത്തിൽ രഞ്ജിത്തിന്റെ പല സാമൂഹിക തിന്മകളും ഇന്ന് പരാതികളായി എന്റെ മേശ പുറത്തുണ്ട്.
ഇദ്ദേഹത്തിന് എതിരെയുള്ള പലതിന്റേയും കൃത്യമായ തെളിവുകളും എന്റെ  കൈവശമുണ്ട്. 

ഇതെല്ലാം നശിപ്പിക്കാൻ വേണ്ടി വളരെ ബോധപൂർവ്വം HRPM ഓഫീസ് സെക്രട്ടറിയെ സ്വാധീനിച്ചതും അതിന്റെ മുകളിൽ ഉണ്ടായ പ്രശ്നങ്ങളും എന്റെ സുഹൃത്തുക്കൾക്കും , ഈ പ്രദേശവാസികൾക്കും കൃത്യമായി അറിയാവുന്നതാണല്ലോ.

എന്നെയും , സംഘടനയേയും  പലതരത്തിലുള്ള പ്രതിസന്ധികളിൽ കുരുക്കുവാൻ  ഇദ്ദേഹം വളരെയേറെ  ശ്രമിക്കുകയും,പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

അനാവശ്യമായ അപവാദങ്ങളും , ആരോപണങ്ങളും ,
കൃത്രിമമായ വോയിസ് റെക്കോർഡുകളും  
പ്രചരിപ്പിച്ച് .
എന്നെയും എന്റെ സഹപ്രവർത്തകരെയും വ്യക്തിപരമായി അപമാനിക്കുന്ന
മനുഷ്യത്വരഹിതമായ പ്രവർത്തികളാണ് ഈ വൃത്തികെട്ട മനുഷ്യൻ ചെയ്തുകൊണ്ടിരുന്നത്.

എന്നാൽ ഈ നെറികെട്ടവന്റെ നെറികെട്ട പ്രവർത്തനങ്ങൾക്ക് എതിരെ ഇനിയുള്ള കാലം HRPM തെരുവിൽ വെച്ച് പരസ്യമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
അന്ന് മനുഷ്യവകാശ പ്രവർത്തകരായ ഞങ്ങളെ പൊതുജനങ്ങൾ തെറ്റുപറയരുത്.

പണം കയ്യിലുള്ളവന് എന്ത് വൃത്തികേടും ചെയ്യാമെന്ന ധാരണക്ക് മാറ്റം വരണം.
ആദ്യം ഞങ്ങൾ നിയമത്തിന്റെ മുന്നിലേക്കാണ് ചെല്ലുന്നത്. നിയമത്തിന്റെ ആനുകൂല്യം ഞങ്ങൾക്ക് ലഭ്യമല്ല എന്ന് ബോധ്യം വരുമ്പോൾ 
ഈ കള്ള കൂട്ടങ്ങളെ വഴിയിൽ വച്ച് നേരിടുക എന്നല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ല
എന്ന യാഥാർത്ഥ്യം ഈ നാട്ടിലെ പൊതു ജനങ്ങളോടാണ്. ഞങ്ങൾ പറയുന്നത്.

അളമുട്ടിയാൽ ചേരയും കടിക്കുമെന്ന 
അച്ഛനഅച്ഛന്മാരുടെ
പഴഞ്ചൊല്ല് ഇവിടെ യാഥാർത്ഥ്യമാകുമെന്ന് അടിവരടുകയാണ് ഞങ്ങൾ .

ഈശ്വരമംഗലം രഞ്ജിത്തിന്റെ നീചമായ പ്രവർത്തികൾ ഇനിയും അനുവദിച്ചു കൊടുക്കാൻ ഒരു കാരണവശാലും കഴിയില്ല.
ഇദ്ദേഹത്തിന്റെ ഒരു ഫോൺ കോൾ ഇനി എന്റെ ഫോണിലേക്കും എന്റെ സഹപ്രവർത്തകരുടെ
ഫോണിലേക്കും  എത്തിയാൽ
ഈശ്വരമംഗലം രഞ്ജിത്ത് എന്ന പരനാറിക്ക് വലിയ തോതിലുള്ള പ്രതിസന്ധികൾ നേരിടേണ്ടതായി വരുമെന്ന് അതീവ ഗൗരവത്തോടെ അറിയിക്കുന്നു.
വേണ്ടിവന്നാൽ നീ ജോലി ചെയ്യുന്ന കുവൈറ്റിലും എത്തും HRPM ന്റെ കരങ്ങൾ മറന്നുപോകരുത്.

ഈശ്വരമംഗലം രഞ്ജിത്ത് നീ കുടുബത്ത് ജനിച്ച ആണാണങ്കിൾ നീ വരണം .നിന്റെ അവസാനത്തെ വരവായിട്ട് നീ വരണം .ഈശ്വരമംഗലം  രഞ്ജിത്ത് എന്നിൽ എന്താണോ പ്ലാൻ ചെയ്തത് അത് നിന്നിലും നിന്റെ വെപ്പാട്ടിയിലും ഞങ്ങൾ നടപ്പിലാക്കും. 

ഞങ്ങൾക്ക് നിന്നെയല്ല മറ്റു ആരെയും ഉപദ്രവിക്കണമെന്ന യാതൊരുവിധ ആഗ്രഹവുമില്ല.
ആയതിനാൽ വേണമെങ്കിൽ നിനക്ക് അവസാനിപ്പിക്കാം.

രഞ്ജിത്ത് മോനെ നീ പെണ്ണ് പിടിക്കാൻ പോയാൽ ഞങ്ങൾക്ക് എന്താണ് പ്രശ്നം.
നീ പെണ്ണ് പിടിക്കുന്നതിലും നിന്റെ പണം ചിലവുചെയ്യുന്നതിലും ഞങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല. നീ നിന്റെ വഴിക്ക് യാത്ര ചെയ്യുക . അല്ലാത്ത പക്ഷം ഞങ്ങൾ നിയമപാലകർ അല്ല വേണ്ടിവന്നാൽ ആ പണിയും ഏറ്റെടുക്കാൽ മടിക്കില്ല.

രഞ്ജിത്തിനോടുള്ള താക്കീതൊ ഭീക്ഷണിയോ അല്ല ഇതൊരു ഷാർപ്പായ അറിയിപ്പ് മാത്രമാണ്.
നീ കുവൈറ്റിൽ ഇരുന്നു കളിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ നിനക്ക് ഇന്ത്യൻ എയർപോർട്ടിൽ കാലുകുത്താനുള്ള അവസരം ലഭിക്കുമെന്ന് കരുതരുത്.

ഇതൊന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയെ നീ വിവാഹം കഴിച്ചിട്ടുണ്ടല്ലോ ആ കുട്ടിയെ ഓർത്താണെങ്കിലും നീ നല്ലതുപോലെ ജീവിക്കാൻ ശ്രമിക്കുക . 
ഇതിന്റെ ഭാഗമായി എന്തുണ്ടായാലും 
നിന്റെ കുടുബത്തിനെ മാത്രമാണ് അത് ബാധിക്കുക
എന്ന യാഥാർത്ഥ്യം കൂടി നീ തിരിച്ചറിയുക.

രഞ്ജിത്ത് മോനെ കച്ചകെട്ടാനാണ് സമയമെടുക്കുക ഇപ്പോൾ കച്ചകെട്ടി കഴിഞ്ഞു ഇനി അംഗം അവസാനിക്കണം. അങ്കം അവസാനിക്കണമെങ്കിൽ ഒരാൾ തോൽക്കണം നിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ഞാൻ തോൽക്കട്ടെ .

ഇവന്റെ ചതിയിൽപ്പെട്ട ഒരു സ്ത്രീ നാളെ ജയിലിൽ കഴിയേണ്ടിവരുന്ന  കേസുകളിലെ പ്രതിയാണ്. മറ്റു രണ്ട് സ്ത്രീകൾ ഇവന്റെ വാക്കുകളിൽ വിശ്വസിച്ച് ഞങ്ങൾക്കെതിരെ കള്ള പരാതി നൽകിയവരാണ്. ആ കണക്ക് പിന്നിട് ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ .

എനിക്ക് നേരെ കൊട്ടേഷൻ ആക്രമണം നടത്തി.
ആ കേസിലെ പ്രതികളെ
കേസിൽ നിന്ന് ഒഴിവാക്കി കൊടുക്കുന്നതിനുവേണ്ടിയാണ്
ഇപ്പോൾ ഈശ്വരമംഗലം രഞ്ജിത്തും സർക്കാർ ജീവനക്കാരിയും ചേർന്ന് 
നാടകം കളിക്കുന്നത്.

ഈശ്വരമംഗലം രഞ്ജിത്തിന് എതിരെ പ്രതികരിച്ചാൽ 
സർക്കാർ ജീവനക്കാരിക്ക്
പൊതുസമൂഹത്തിനുമുമ്പിൽ നാണം കെടേണ്ടി വരുമെന്ന ഈശ്വരമംഗലം  രഞ്ജിത്തിന്റെ ഭീഷണിക്ക് മുമ്പിൽ സർക്കാർ ജീവനക്കാരി മുട്ടുമടക്കുകയാണ്.
കുടുംബത്തിന് കൊള്ളില്ലാത്ത 
പ്രവർത്തികളുമായി നടക്കുന്ന സ്ത്രീകൾക്ക് കിട്ടുന്ന എട്ടിന്റെ പണിയാണിത്.

തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലെന്ന് കൃത്യമായി മനസിലാക്കി
ദരിദ്ര വിഭാഗത്തിലെ സ്ത്രീകൾക്ക് അമിത പലിശക്ക് പണം നൽകി
അവരെ വരുത്തിയിലാക്കുന്ന 
ഈശ്വരമംഗലം രഞ്ജിത്ത് എന്ന നെറികെട്ടവനെ ഈ സമൂഹം എന്താണ് ചെയ്യേണ്ടത്.

കൊടുങ്ങല്ലൂരിലും , പാഴായിലും ഇവനെക്കുറിച്ച് അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ ലഭിക്കും.

പൊതുപ്രവർത്തകൻ  
എന്ന മാന്യതയിൽ ഉറച്ചുനിന്നുകൊണ്ട്  ഈശ്വരമംഗലം രഞ്ജിത്തിന്റെ നെറികെട്ട പ്രവർത്തികൾക്കെതിരെ 
15 ൽ കൂടുതൽ പരാതികൾ കേരള പോലീസിൽ ഞാൻ സമർപ്പിച്ചിട്ടുണ്ട്. 
അതിൽ ഏതെങ്കിലും ഒരു പരാതിയിൽ കേസ് ചാർജ് ചെയ്താൽ ഒരുപാട് തെളിവുകൾ നൽകി ബഹു :
പോലീസിനോട് സഹകരിക്കാൻ ഞാൻ തയ്യാറാണ് .

ഇത് വായിക്കുന്ന എല്ലാവരും എന്നോട് ക്ഷമിക്കണം മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് ഇത്തരത്തിൽ ചില തീരുമാനങ്ങൾ സ്വീകരിക്കേണ്ടതായി വന്നത്.

എന്ന് : ജോൺസൻ പുല്ലുത്തി.

2022 നവംബർ 13, ഞായറാഴ്‌ച

മിത്ര കുലവും, HRPM ഉം

(HRPM) ഇതിൽ എഴുതിയിരിക്കുന്ന വരികൾ ഇന്നലെ നമ്മുടെ ഗ്രൂപ്പിൽ കുമാരേട്ടൻ ഫോർവേഡ് ചെയ്ത മെസ്സേജിലുള്ളതാണ്: ഇതിന്റെ (HRPM) ഇതിൽ എഴുതിയിരിക്കുന്ന വരികൾ ഇന്നലെ നമ്മുടെ ഗ്രൂപ്പിൽ കുമാരേട്ടൻ ഫോർവേഡ് ചെയ്ത മെസ്സേജിലുള്ളതാണ്: ഇതിന്റെ നിജസ്ഥിതി നമ്മൾക്ക് പരിശോധിക്കാം : (മിത്രകുലം പറയുന്നത്) പ്രശ്നത്തിൽ ആയി പോകുന്ന മനുഷ്യരെ സഹായിക്കാൻ ഇഷ്ടമാണോ?* (HRPM പറഞ്ഞത് ) HRPM ഭരണഘടനയിലെ പ്രധാന ഭാഗം : സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പല കാരണങ്ങളാൽ വലിച്ചെറിയപ്പെടുന്ന മനുഷ്യരെ മാനസികമായും ശാരീരികമായും വളർത്തി സമൂഹത്തിന്റെ മുഖ്യ താരയിലേക്ക് എത്തിക്കുക. ഈ പ്രവർത്തി നാൾ ഇതുവരെ നമ്മൾ ചെയ്തുവരുന്നു. അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുവാൻ അനാഥാലയം നിർമ്മിക്കുന്നതിന് എല്ലാ അംഗീകാരവും HRPM നിലവിലുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിലേയ്ക്ക് മാനസികമായും , ശാരീരികമായും നമ്മുടെ പ്രവർത്തകർക്ക് എത്താനും, വളരാനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ( മിത്രകുലം പറയുന്നത്.) *കൂടെ ചേർത്തു നിർത്താൻ ആളില്ലാത്തതിനാൽ വിഷമിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ?* (HRPM പറഞ്ഞത് ചെയ്യുന്നു.) സ്റ്റുവർട്ടിന്റെ കാര്യം നോക്കുക. ഗുരുകുലം പറയുന്നത് HRPM ചെയ്തുവരുന്നു. HRPM പ്രവർത്തകരുടെ കായിക അധ്വാനവും,സഹകരണ മനോഭാവവും മാത്രം ഉണ്ടായാൽ മതി കുറയാതെ 50 പേരെങ്കിലും സംരക്ഷിക്കാൻ നമ്മൾക്ക് ഇപ്പോൾ കഴിയും. ( മിത്രകുലം പറയുന്നത്) *അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് നമുക്ക് കുറച്ചു കൂടി നല്ല ഒരു സമൂഹം ഉണ്ടാക്കിയാലോ?* (HRPM പറഞ്ഞത്) മറ്റു പ്രസ്ഥാനങ്ങളിലും, സ്വന്തം വീടുകളിലും ഇല്ലാത്തത് . പരസ്പര ബഹുമാനവും , സാഹോദര്യവും, പരസ്പര സഹായങ്ങളും സംഘടനയുടെ ഭരണഘടന പറയുന്നു....എന്നാൽ നമ്മുടെ അംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരിലും മേൽപ്പറഞ്ഞ സംഭവം തൊട്ടു തീണ്ടിയിട്ടില്ല. പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം. ( മിത്രകുലം പറയുന്നത്) ഇന്ന്, 12/11/22 ന് രാത്രി 8:30 ന് നമുക്ക് ആലോചിക്കാം. രാത്രി 8:15 മുതൽ 100 പേർക്ക് പങ്കെടുക്കാം. താഴെ കാണുന്ന ലിങ്കിൽ തൊടണേ. (HRPM പറഞത് ) HRPM ൽ ആളെ കൂട്ടാൻ ഇതുവരെ ചെയ്യാത്ത കാര്യം (മിത്രകുലം പറയുന്നത് ) കേരളത്തിൽ ഒരു സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്ന എറണാകുളം പാലാരിവട്ടത്തെ *മിത്രകുലം* കമ്യൂൺ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് മുപ്പതോളം കുടുംബങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും, അവയിൽ പലതിനും സ്ഥായിയായ പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. (HRPM പറയുന്ന വ്യക്തമായ നിലപാട്) കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ട് കുടുംബ വ്യവസ്ഥ അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല. പിന്നീട് : കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും, അണു കുടുംബങ്ങളായി മാറുകയും ചെയ്തു. വർത്തമാന കാലഘട്ടത്തിൽ സർക്കാരുകളുടെ വക സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ നടപ്പിലാക്കി. ആ വ്യവസ്ഥയുടെ ഫലമാണ് ഇന്ന് കേരളത്തിലെ യുവതി യുവാക്കളും , കുടുംബങ്ങളും , രക്ഷിതാക്കളും , അനുഭവിക്കുന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആർക്ക് എങ്ങനെ വേണമെങ്കിലും, എവിടെ വേണമെങ്കിലും, ആരോടൊപ്പം വേണമെങ്കിലും, ഏത് വീട്ടിൽ ആണെങ്കിലും, ഏതു ഹോട്ടലിലാണെങ്കിലും തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു വ്യവസ്ഥ നിയമത്തിന്റെ ആനുകൂല്യത്തോടുകൂടി നടപ്പിലാക്കുന്നു. എല്ലാവർക്കും എല്ലാത്തിനും എവിടെയും സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം നടപ്പിലാക്കുന്നതുവഴി സർവ്വനാശം അനുഭവിക്കേണ്ടിവരുന്ന തലമുറയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അച്ഛനമ്മമാർക്ക് മക്കളിൽ സ്വതന്ത്രമില്ല മയക്കുമരുന്നിനും , സെക്സിനും അടിമപ്പെട്ട് പഠിച്ചു വളരേണ്ട മക്കൾ സർവനാശത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടു നിരാശയോടെ ജീവിക്കുന്ന രക്ഷിതാക്കളുടെ നാടാണ് ഇന്ന് കേരളം. കേരള സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മേൽപ്പറഞ്ഞ സംസ്കാരം കൊടികുത്തി വാഴുന്ന ജില്ലയാണ് എറണാകുളം ഈ സാഹചര്യത്തിൽ ഗുരുകുലം പറയുന്നത് ഉൾക്കൊള്ളാൻ മാനസികമായും . സംഘടനാപരമായും HRPM ന് ബുദ്ധിമുട്ടുണ്ട്. ( മിത്രകുലം പറയുന്നത് ) രണ്ടാമത്തെ വർഷത്തേക്ക് കടക്കുമ്പോൾ, കൂടുതൽ മനുഷ്യർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, *മിത്രകുലം* പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. (HRPM പറയുന്നത്) എങ്ങിനെ വേണമെന്നത് അവരുടെ ഇഷ്ടവും , താല്പര്യവുമാണ്. HRPM ഒരോ വർഷത്തിലും ഇടപ്പെടുന്ന വിഷയങ്ങൾ മിത്രകുലത്തിന്റെ പത്ത് ഇരട്ടിയാണ്. HRPM ന്റെ ചെയർമാൻ ഒരു മണിക്കൂർ ക്ലാസ്കൊടുത്താൽ മനപൂർവം പിഴച്ചു നടക്കുന്ന സ്ത്രീകളുടെ ഒഴികെ തീരാത്ത ഏത് കുടുബ പ്രശ്നങ്ങളും തീരും . അനുഭവമാണ് ഗുരു . ഗുരു എന്ന് പറഞ്ഞാൽ ഗുരു ആകില്ല. ശിക്ഷരാൽ ഗുരു ആകണം : (മിത്ര കുലം പറയുന്നത്. ) പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ മനസ്സിലാക്കാനും, അത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കി, നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങളുടെയും, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പോലീസ് സംവിധാനം, കോടതികൾ, കൌൺസിലിങ്, മറ്റ് അനുയോജ്യമായ പരിഹാരങ്ങളും കണ്ടെത്തി, എല്ലാ ഞായറാഴ്ചയും അവ പ്രയോജനകരമായി പ്രാവർത്തീകമാക്കാൻ മുൻകൈ എടുക്കും. (HRPM പറഞ്ഞത് ) സാമാന്യം വിവരമുള്ള ഏതൊരു പൊതുപ്രവർത്തകനും ഈ പറഞ്ഞ പണി തന്നെയാണ് ചെയ്യുക. വിഷയങ്ങൾ കൃത്യമായി പഠിച്ച് അതിന്റെ വിജയത്തിന് എന്ത് ചെയ്യണം , എങ്ങനെ പോകണം , എവിടെ പോകണം , എന്ത് പറയണം എന്ന് വേർതിരിച്ച് മനസിലാക്കി തന്നെയാണ് HRPM ഇതുവരെ തൊട്ടതിൽ എല്ലാം വിജയം കൈവരിച്ചിട്ടുള്ളത്. (മിത്ര കുലം) ആയതിലേക്ക് സഹകരിക്കാൻ ഇഷ്ടപ്പെടുന്ന വക്കീലന്മാരുടെയും, കൌൺസിലർമാരുടെയും, വിരമിച്ച പൊലീസുകാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും ഒരു പാനൽ തയ്യാറാക്കുന്നു. (HRPM പറയുന്നത് ) ഏതൊരു പുതിയ സംഘടനയ്ക്കും ഇവർ പറയുന്നതുപോലുള്ള റിട്ടയേഡ് എൻജിഒ ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇവരെ മുൻനിർത്തിയാണ് പണപ്പിരിവ് ആരംഭിക്കുക. പണപ്പിരിവിന് ഇറങ്ങിത്തിരിക്കുന്നവരുടെ ലെറ്റർ ഹെഡിൽ മേൽ പറഞ്ഞ ഈ ഉദ്യോഗസ്ഥരുടെ പേര് ആവശ്യമാണ് . (മിത്ര കുലം പറയുന്നത് ) ഈ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും, സംഘടനകളെയും കൂട്ടി യോജിപ്പിച്ചായിരിക്കും ഇത് പ്രാവർത്തീകമാക്കുക. (HRPM പറയുന്നു ) തീർച്ചയായും ആളെ കൂട്ടേണ്ടത് ആവശ്യമാണ്. (മിത്രി കുലം പറയുന്നു.) ബന്ധപ്പെടുമല്ലോ. വരൂ, നമുക്കൊരുമിച്ചു, കുറച്ചു കൂടി നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം. (HRPM പറയുന്നു ) സൗഹൃദം സ്ഥാപിക്കാനുള്ള വാക്കുകൾ . മിത്ര കുലം പറയുന്നു. *മിത്രകുലം* സന്ദർശിക്കാനും ഇവിടെ താമസിക്കാനും *Muhsin* Manager *75104 18430 നമുക്ക് ഒരുമിച്ച്, സന്തോഷത്തോടെയുള്ള ആരോഗ്യം കണ്ടെത്താം. *മിത്രകുലം സമീകൃതാഹാരം* ഓരോ നേരവും സമീകൃതാഹാരം. ഓരോ ദിവസവും ശരീരത്തിൽ ആവശ്യം എത്തിച്ചേരേണ്ടുന്ന protein, fat, carbohydrates, minerals, vitamins എന്നിവ ചേർത്തുള്ള രുചികരമായ ഭക്ഷണം മിത്രകുലത്തിൽ ലഭ്യമാണ്. *മിത്രകുലം ഹോണെസ്റ്റ് ഷോപ്പ്* : മിത്രകുലത്തില്‍ താമസിക്കുന്നവർക്ക് വേണ്ടി തുറന്നിരിക്കുന്ന ആവശ്യ സാധനങ്ങളുടെ ഷോപ്പ്. *മിത്രകുലം കമ്യൂണിറ്റി കിച്ചന്‍*: മിത്രകുലത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ തീൻമേശയിൽ ലഭിക്കാന്‍. *മിത്രകുലം മില്ലെറ്റ് കിച്ചന്‍*: ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിക്കാന്‍. *ഉപയോഗിച്ച വസ്ത്രങ്ങളുടെ ബാങ്ക്*: മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ ഞങ്ങളെ ഏൽപ്പിച്ചാല്‍, അത് തരം തിരിച്ചു വൃത്തിയാക്കി, അർഹയവരില്‍ എത്തിക്കുന്നതാണ്. *ഉപയോഗിച്ച കളിപ്പാട്ടങ്ങളുടെ ബാങ്ക്*: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍, അർഹരായവരില്‍ ഞങ്ങള്‍ എത്തിക്കാം. നിലവിൽ എറണാകുളം പാലാരിവട്ടത്തുള്ള മിത്രകുലം കമ്യൂണിന്റെ പ്രത്യേകതകൾ : 1. ഓരോരുത്തർക്കും അവരവർക്ക് താങ്ങാവുന്ന ചിലവില്‍ താമസ സൗകര്യം ലഭ്യമാകുന്നു. 2. ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, താമസിക്കുന്ന മുറിയും സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി നമ്മുടെ ഒക്കെ ധാരാളം സമയം അപഹരിക്കുന്ന 3 പ്രധാന പണികളില്‍ നിന്ന് എല്ലാവർക്കും മോചനം. 3. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിച്ച്, അതിനുള്ള യൂണിറ്റ് ഇട്ടു കൊടുക്കും. 4. ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നു. 5. കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലത്തതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 6. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനുള്ളത് കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 7. കുഞ്ഞുങ്ങൾക്ക് ശരിയായ, ശാസ്ത്രീയമായ പേരെന്റിംഗ് ലഭ്യമാണ്. 8. കുഞ്ഞുങ്ങൾക്ക് ധാരാളം ആന്റിമാരും അങ്കിള്‍മാരും ലഭ്യമാണ്. 9. കൂടുതല്‍ അതിഥികള്‍ വന്നാലും അവർക്ക് സൗജന്യ താമസസൗകര്യം ലഭ്യമാണ്. 10. വ്യക്തിപരമായ കാര്യങ്ങളായ മതം, ലൈംഗീകത എന്നിവയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. 11. മത അനുകൂല/ പ്രതികൂല പ്രചാരണം, കക്ഷി രാഷ്ട്രീയ പ്രവർത്തനം എന്നിവ ഒഴിവാക്കണം. 12. ഇഷ്ടമുള്ള ചികിത്സാ രീതി പിന്തുടരുന്നതിനോ, വ്യക്തികളുടെ സ്വകാര്യതയായ പാർട്ടി വിശ്വാസം, മതവിശ്വാസം എന്നിവക്കൊ തടസ്സമില്ല. 12. വീടുകളില്‍ പ്രശ്നങ്ങളില്‍ ആകുന്ന സ്ത്രീകൾക്കോ, പുരുഷന്മാർക്കോ, ട്രാൻസ് വ്യക്തികൾക്കോ, താൽക്കാലികമായി മാറി താമസിക്കാന്‍ സൗകര്യം ഉണ്ട്. 13. ഒന്നോ രണ്ടോ ദിവസത്തേക്ക് എറണാകുളത്തു താമസ സൗകര്യം വേണ്ടവർക്ക് അത് ലഭ്യമാണ്. 14. ആരോഗ്യത്തിനു ഹാനികരമായ മയക്കുമരുന്ന്, മദ്യം, പുകവലി, മുറുക്ക് എന്നിവ ഇല്ല. 15. ആരോഗ്യകരമായ ഭക്ഷണം, ശീലങ്ങള്‍, വ്യായാമ മുറകള്‍, വിശ്വസിക്കാവുന്ന ബന്ധങ്ങള്‍ എന്നിവ ഉണ്ട്. 16. തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ ചർച്ച ചെയ്തു എടുക്കുന്നു. 17. ഏതെങ്കിലും കാരണവശാൽ ഇവിടെ തുടരാൻ താല്പര്യമില്ലാത്തവർക്ക് ഒരു മാസത്തെ നോട്ടീസിൽ പിരിഞ്ഞു പോകാം. 18. വേഗതയേറിയ ഇന്റർനെറ്റ്‌ ലഭ്യമാണ്. 19. രക്തബന്ധം ഇല്ലാത്ത, ഒരു സമൂഹ കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്നു. 20. ഭൂരിപക്ഷ തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 21. നിലവിൽ ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളെയും അനുസരിക്കുന്നു. 22. കൃത്യമായ ഇടവേളകളിൽ വിവിധ വിഷയങ്ങളിൽ പഠന സൗകര്യം ഉണ്ട്. 23. വ്യത്യസ്ഥ വിഷയങ്ങളിൽ, (സാമ്പത്തിക വിഷയങ്ങൾ, ആരോഗ്യ പരിപാലനം, മനുഷ്യബന്ധങ്ങൾ, സർക്കാർ പദ്ധതികൾ, തുടങ്ങി എല്ലാം) വിദഗ്ദ അഭിപ്രായം ലഭ്യമാണ്. 24. മിത്രകുലത്തിൽ താമസിക്കുവാൻ പണം ഇല്ലാത്തവർക്ക് sponsorship ശ്രമിക്കും. 25. വിവാഹിതർ, വിവാഹ മോചിതർ, single parent, മുതിർന്ന പൗരർ, ട്രാൻസ് വ്യക്തികൾ, trans family, LGBTQIA വ്യക്തികൾ, LGBTQIA family, അവിവാഹിതർ, ഭിന്ന ശേഷിക്കാർ തുടങ്ങി എല്ലാ മനുഷ്യർക്കും ഇവിടെ താമസിക്കാം (HRPM പറഞ്ഞത്) ഇവിടെ വിവരിച്ചിരിക്കുന്നത് എല്ലാം മിത്ര കുലത്തിന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണ്. അല്ലാതെ യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാടുകൾ ഇല്ല . എന്നാൽ ഈ സമൂഹത്തിന് ദോഷകരമാകുന്ന നിലപാടുകൾ ഇവരുടെ വാക്കുകളിൽ കാണുന്നുണ്ട്. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും HRPM ന് സത്യസന്ധമായും കൃത്യമായും , ഈസിയായും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഈസിയായി ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ അംഗങ്ങൾ ഏക മനസ്സോടെ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിവുള്ളവരായിരിക്കണം. പക്ഷെ നമ്മുടെ കൂട്ടത്തിൽ ചില അംഗങ്ങൾ ഈ പ്രസ്ഥാനത്തെ തന്നെ എങ്ങനെ നശിച്ചുകളയാം എന്ന് ആഗ്രഹിച്ചു നടക്കുന്നവരും പല വലയങ്ങളിൽ പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടവരുമാണ്. ആയതിനാൽ എനിക്കൊരു തിരിച്ചറിവുണ്ട് എല്ലാ അവസരങ്ങളും ഒരുക്കി വെച്ചിട്ടുള്ള HRPM ൽ പ്രവർത്തിക്കാൻ കഴിവില്ലാത്ത ഏതൊരു വ്യക്തിയും എവിടെ ചെന്നാലും ഗുണം പത്തിൽ ഒന്നുതന്നെയാണ്. ആയതിനാൽ എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ : മിത്രകുലത്തിന്റെ മീറ്റിങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം പല ബന്ധങ്ങളും സ്ഥാപിക്കാം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യങ്ങൾ . പക്ഷേ പങ്കെടുക്കുന്നവർ ഒരു യാഥാർത്ഥ്യം തിരിച്ചറിയണം അവിടെ അവസരം നഷ്ടപ്പെടുന്ന ഒരു സമയം വരും അന്ന് HRPM ൽ അവസരം ലഭിക്കുമെന്ന് ധരിച്ചുകൊണ്ട് ആരും പോകരുത്. രണ്ടു വഞ്ചിയിൽ കാലു വയ്ക്കാമെന്നും കരുതരുത്. ഇതെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരേണ്ട ബാധ്യത എനിക്കുണ്ട് എന്നതിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. എന്ന് : HRPM നു വേണ്ടി ജോൺസൻ പുല്ലുത്തി സംസ്ഥാന ചെയർമാൻ HRPM : MOB : 90 37 71 37 90 നമ്മൾക്ക് പരിശോധിക്കാം : (മിത്രകുലം പറയുന്നത്) പ്രശ്നത്തിൽ ആയി പോകുന്ന മനുഷ്യരെ സഹായിക്കാൻ ഇഷ്ടമാണോ?* (HRPM പറഞ്ഞത് ) HRPM ഭരണഘടനയിലെ പ്രധാന ഭാഗം : സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പല കാരണങ്ങളാൽ വലിച്ചെറിയപ്പെടുന്ന മനുഷ്യരെ മാനസികമായും ശാരീരികമായും വളർത്തി സമൂഹത്തിന്റെ മുഖ്യ താരയിലേക്ക് എത്തിക്കുക. ഈ പ്രവർത്തി നാൾ ഇതുവരെ നമ്മൾ ചെയ്തുവരുന്നു. അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുവാൻ അനാഥാലയം നിർമ്മിക്കുന്നതിന് എല്ലാ അംഗീകാരവും HRPM നിലവിലുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിലേയ്ക്ക് മാനസികമായും , ശാരീരികമായും നമ്മുടെ പ്രവർത്തകർക്ക് എത്താനും, വളരാനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ( മിത്രകുലം പറയുന്നത്.) *കൂടെ ചേർത്തു നിർത്താൻ ആളില്ലാത്തതിനാൽ വിഷമിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ?* (HRPM പറഞ്ഞത് ചെയ്യുന്നു.) സ്റ്റുവർട്ടിന്റെ കാര്യം നോക്കുക. ഗുരുകുലം പറയുന്നത് HRPM ചെയ്തുവരുന്നു. HRPM പ്രവർത്തകരുടെ കായിക അധ്വാനവും,സഹകരണ മനോഭാവവും മാത്രം ഉണ്ടായാൽ മതി കുറയാതെ 50 പേരെങ്കിലും സംരക്ഷിക്കാൻ നമ്മൾക്ക് ഇപ്പോൾ കഴിയും. ( മിത്രകുലം പറയുന്നത്) *അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് നമുക്ക് കുറച്ചു കൂടി നല്ല ഒരു സമൂഹം ഉണ്ടാക്കിയാലോ?* (HRPM പറഞ്ഞത്) മറ്റു പ്രസ്ഥാനങ്ങളിലും, സ്വന്തം വീടുകളിലും ഇല്ലാത്തത് . പരസ്പര ബഹുമാനവും , സാഹോദര്യവും, പരസ്പര സഹായങ്ങളും സംഘടനയുടെ ഭരണഘടന പറയുന്നു....എന്നാൽ നമ്മുടെ അംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരിലും മേൽപ്പറഞ്ഞ സംഭവം തൊട്ടു തീണ്ടിയിട്ടില്ല. പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം. ( മിത്രകുലം പറയുന്നത്) ഇന്ന്, 12/11/22 ന് രാത്രി 8:30 ന് നമുക്ക് ആലോചിക്കാം. രാത്രി 8:15 മുതൽ 100 പേർക്ക് പങ്കെടുക്കാം. താഴെ കാണുന്ന ലിങ്കിൽ തൊടണേ. (HRPM പറഞത് ) HRPM ൽ ആളെ കൂട്ടാൻ ഇതുവരെ ചെയ്യാത്ത കാര്യം (മിത്രകുലം പറയുന്നത് ) കേരളത്തിൽ ഒരു സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്ന എറണാകുളം പാലാരിവട്ടത്തെ *മിത്രകുലം* കമ്യൂൺ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് മുപ്പതോളം കുടുംബങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും, അവയിൽ പലതിനും സ്ഥായിയായ പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. (HRPM പറയുന്ന വ്യക്തമായ നിലപാട്) കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ട് കുടുംബ വ്യവസ്ഥ അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല. പിന്നീട് : കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും, അണു കുടുംബങ്ങളായി മാറുകയും ചെയ്തു. വർത്തമാന കാലഘട്ടത്തിൽ സർക്കാരുകളുടെ വക സാമൂഹ്യ കൂട്ട് കുടുംബ വ്യവസ്ഥ നടപ്പിലാക്കി. ആ വ്യവസ്ഥയുടെ ഫലമാണ് ഇന്ന് കേരളത്തിലെ യുവതി യുവാക്കളും , കുടുംബങ്ങളും , രക്ഷിതാക്കളും , അനുഭവിക്കുന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആർക്ക് എങ്ങനെ വേണമെങ്കിലും, എവിടെ വേണമെങ്കിലും, ആരോടൊപ്പം വേണമെങ്കിലും, ഏത് വീട്ടിൽ ആണെങ്കിലും, ഏതു ഹോട്ടലിലാണെങ്കിലും തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു വ്യവസ്ഥ നിയമത്തിന്റെ ആനുകൂല്യത്തോടുകൂടി നടപ്പിലാക്കുന്നു. എല്ലാവർക്കും എല്ലാത്തിനും എവിടെയും സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം നടപ്പിലാക്കുന്നതുവഴി സർവ്വനാശം അനുഭവിക്കേണ്ടിവരുന്ന തലമുറയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അച്ഛനമ്മമാർക്ക് മക്കളിൽ സ്വതന്ത്രമില്ല മയക്കുമരുന്നിനും , സെക്സിനും അടിമപ്പെട്ട് പഠിച്ചു വളരേണ്ട മക്കൾ സർവനാശത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടു നിരാശയോടെ ജീവിക്കുന്ന രക്ഷിതാക്കളുടെ നാടാണ് ഇന്ന് കേരളം. കേരള സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മേൽപ്പറഞ്ഞ സംസ്കാരം കൊടികുത്തി വാഴുന്ന ജില്ലയാണ് എറണാകുളം ഈ സാഹചര്യത്തിൽ ഗുരുകുലം പറയുന്നത് ഉൾക്കൊള്ളാൻ മാനസികമായും . സംഘടനാപരമായും HRPM ന് ബുദ്ധിമുട്ടുണ്ട്. ( മിത്രകുലം പറയുന്നത് ) രണ്ടാമത്തെ വർഷത്തേക്ക് കടക്കുമ്പോൾ, കൂടുതൽ മനുഷ്യർക്ക് പ്രയോജനകരമാകുന്ന രീതിയിൽ, *മിത്രകുലം* പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. (HRPM പറയുന്നത്) എങ്ങിനെ വേണമെന്നത് അവരുടെ ഇഷ്ടവും , താല്പര്യവുമാണ്. HRPM ഒരോ വർഷത്തിലും ഇടപ്പെടുന്ന വിഷയങ്ങൾ മിത്രകുലത്തിന്റെ പത്ത് ഇരട്ടിയാണ്. HRPM ന്റെ ചെയർമാൻ ഒരു മണിക്കൂർ ക്ലാസ്കൊടുത്താൽ മനപൂർവം പിഴച്ചു നടക്കുന്ന സ്ത്രീകളുടെ ഒഴികെ തീരാത്ത ഏത് കുടുബ പ്രശ്നങ്ങളും തീരും . അനുഭവമാണ് ഗുരു . ഗുരു എന്ന് പറഞ്ഞാൽ ഗുരു ആകില്ല. ശിക്ഷരാൽ ഗുരു ആകണം : (മിത്ര കുലം പറയുന്നത്. ) പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ വിഷയങ്ങൾ മനസ്സിലാക്കാനും, അത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കി, നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങളുടെയും, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പോലീസ് സംവിധാനം, കോടതികൾ, കൌൺസിലിങ്, മറ്റ് അനുയോജ്യമായ പരിഹാരങ്ങളും കണ്ടെത്തി, എല്ലാ ഞായറാഴ്ചയും അവ പ്രയോജനകരമായി പ്രാവർത്തീകമാക്കാൻ മുൻകൈ എടുക്കും. (HRPM പറഞ്ഞത് ) സാമാന്യം വിവരമുള്ള ഏതൊരു പൊതുപ്രവർത്തകനും ഈ പറഞ്ഞ പണി തന്നെയാണ് ചെയ്യുക. വിഷയങ്ങൾ കൃത്യമായി പഠിച്ച് അതിന്റെ വിജയത്തിന് എന്ത് ചെയ്യണം , എങ്ങനെ പോകണം , എവിടെ പോകണം , എന്ത് പറയണം എന്ന് വേർതിരിച്ച് മനസിലാക്കി തന്നെയാണ് HRPM ഇതുവരെ തൊട്ടതിൽ എല്ലാം വിജയം കൈവരിച്ചിട്ടുള്ളത്. (മിത്ര കുലം) ആയതിലേക്ക് സഹകരിക്കാൻ ഇഷ്ടപ്പെടുന്ന വക്കീലന്മാരുടെയും, കൌൺസിലർമാരുടെയും, വിരമിച്ച പൊലീസുകാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും ഒരു പാനൽ തയ്യാറാക്കുന്നു. (HRPM പറയുന്നത് ) ഏതൊരു പുതിയ സംഘടനയ്ക്കും ഇവർ പറയുന്നതുപോലുള്ള റിട്ടയേഡ് എൻജിഒ ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇവരെ മുൻനിർത്തിയാണ് പണപ്പിരിവ് ആരംഭിക്കുക. പണപ്പിരിവിന് ഇറങ്ങിത്തിരിക്കുന്നവരുടെ ലെറ്റർ ഹെഡിൽ മേൽ പറഞ്ഞ ഈ ഉദ്യോഗസ്ഥരുടെ പേര് ആവശ്യമാണ് . (മിത്ര കുലം പറയുന്നത് ) ഈ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും, സംഘടനകളെയും കൂട്ടി യോജിപ്പിച്ചായിരിക്കും ഇത് പ്രാവർത്തീകമാക്കുക. (HRPM പറയുന്നു ) തീർച്ചയായും ആളെ കൂട്ടേണ്ടത് ആവശ്യമാണ്. (മിത്രി കുലം പറയുന്നു.) ബന്ധപ്പെടുമല്ലോ. വരൂ, നമുക്കൊരുമിച്ചു, കുറച്ചു കൂടി നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം. (HRPM പറയുന്നു ) സൗഹൃദം സ്ഥാപിക്കാനുള്ള വാക്കുകൾ . മിത്ര കുലം പറയുന്നു. *മിത്രകുലം* സന്ദർശിക്കാനും ഇവിടെ താമസിക്കാനും *Muhsin* Manager *75104 18430 നമുക്ക് ഒരുമിച്ച്, സന്തോഷത്തോടെയുള്ള ആരോഗ്യം കണ്ടെത്താം. *മിത്രകുലം സമീകൃതാഹാരം* ഓരോ നേരവും സമീകൃതാഹാരം. ഓരോ ദിവസവും ശരീരത്തിൽ ആവശ്യം എത്തിച്ചേരേണ്ടുന്ന protein, fat, carbohydrates, minerals, vitamins എന്നിവ ചേർത്തുള്ള രുചികരമായ ഭക്ഷണം മിത്രകുലത്തിൽ ലഭ്യമാണ്. *മിത്രകുലം ഹോണെസ്റ്റ് ഷോപ്പ്* : മിത്രകുലത്തില്‍ താമസിക്കുന്നവർക്ക് വേണ്ടി തുറന്നിരിക്കുന്ന ആവശ്യ സാധനങ്ങളുടെ ഷോപ്പ്. *മിത്രകുലം കമ്യൂണിറ്റി കിച്ചന്‍*: മിത്രകുലത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ തീൻമേശയിൽ ലഭിക്കാന്‍. *മിത്രകുലം മില്ലെറ്റ് കിച്ചന്‍*: ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിക്കാന്‍. *ഉപയോഗിച്ച വസ്ത്രങ്ങളുടെ ബാങ്ക്*: മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ ഞങ്ങളെ ഏൽപ്പിച്ചാല്‍, അത് തരം തിരിച്ചു വൃത്തിയാക്കി, അർഹയവരില്‍ എത്തിക്കുന്നതാണ്. *ഉപയോഗിച്ച കളിപ്പാട്ടങ്ങളുടെ ബാങ്ക്*: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍, അർഹരായവരില്‍ ഞങ്ങള്‍ എത്തിക്കാം. നിലവിൽ എറണാകുളം പാലാരിവട്ടത്തുള്ള മിത്രകുലം കമ്യൂണിന്റെ പ്രത്യേകതകൾ : 1. ഓരോരുത്തർക്കും അവരവർക്ക് താങ്ങാവുന്ന ചിലവില്‍ താമസ സൗകര്യം ലഭ്യമാകുന്നു. 2. ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക, താമസിക്കുന്ന മുറിയും സ്ഥലങ്ങളും വൃത്തിയാക്കുക തുടങ്ങി നമ്മുടെ ഒക്കെ ധാരാളം സമയം അപഹരിക്കുന്ന 3 പ്രധാന പണികളില്‍ നിന്ന് എല്ലാവർക്കും മോചനം. 3. താല്പര്യമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിച്ച്, അതിനുള്ള യൂണിറ്റ് ഇട്ടു കൊടുക്കും. 4. ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നു. 5. കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലത്തതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 6. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനുള്ളത് കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവർക്ക് സൗകര്യം. 7. കുഞ്ഞുങ്ങൾക്ക് ശരിയായ, ശാസ്ത്രീയമായ പേരെന്റിംഗ് ലഭ്യമാണ്. 8. കുഞ്ഞുങ്ങൾക്ക് ധാരാളം ആന്റിമാരും അങ്കിള്‍മാരും ലഭ്യമാണ്. 9. കൂടുതല്‍ അതിഥികള്‍ വന്നാലും അവർക്ക് സൗജന്യ താമസസൗകര്യം ലഭ്യമാണ്. 10. വ്യക്തിപരമായ കാര്യങ്ങളായ മതം, ലൈംഗീകത എന്നിവയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. 11. മത അനുകൂല/ പ്രതികൂല പ്രചാരണം, കക്ഷി രാഷ്ട്രീയ പ്രവർത്തനം എന്നിവ ഒഴിവാക്കണം. 12. ഇഷ്ടമുള്ള ചികിത്സാ രീതി പിന്തുടരുന്നതിനോ, വ്യക്തികളുടെ സ്വകാര്യതയായ പാർട്ടി വിശ്വാസം, മതവിശ്വാസം എന്നിവക്കൊ തടസ്സമില്ല. 12. വീടുകളില്‍ പ്രശ്നങ്ങളില്‍ ആകുന്ന സ്ത്രീകൾക്കോ, പുരുഷന്മാർക്കോ, ട്രാൻസ് വ്യക്തികൾക്കോ, താൽക്കാലികമായി മാറി താമസിക്കാന്‍ സൗകര്യം ഉണ്ട്. 13. ഒന്നോ രണ്ടോ ദിവസത്തേക്ക് എറണാകുളത്തു താമസ സൗകര്യം വേണ്ടവർക്ക് അത് ലഭ്യമാണ്. 14. ആരോഗ്യത്തിനു ഹാനികരമായ മയക്കുമരുന്ന്, മദ്യം, പുകവലി, മുറുക്ക് എന്നിവ ഇല്ല. 15. ആരോഗ്യകരമായ ഭക്ഷണം, ശീലങ്ങള്‍, വ്യായാമ മുറകള്‍, വിശ്വസിക്കാവുന്ന ബന്ധങ്ങള്‍ എന്നിവ ഉണ്ട്. 16. തീരുമാനങ്ങള്‍ ജനാധിപത്യ രീതിയില്‍ ചർച്ച ചെയ്തു എടുക്കുന്നു. 17. ഏതെങ്കിലും കാരണവശാൽ ഇവിടെ തുടരാൻ താല്പര്യമില്ലാത്തവർക്ക് ഒരു മാസത്തെ നോട്ടീസിൽ പിരിഞ്ഞു പോകാം. 18. വേഗതയേറിയ ഇന്റർനെറ്റ്‌ ലഭ്യമാണ്. 19. രക്തബന്ധം ഇല്ലാത്ത, ഒരു സമൂഹ കുടുംബ വ്യവസ്ഥ പരീക്ഷിക്കുന്നു. 20. ഭൂരിപക്ഷ തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. 21. നിലവിൽ ഇന്ത്യയിലുള്ള എല്ലാ നിയമങ്ങളെയും അനുസരിക്കുന്നു. 22. കൃത്യമായ ഇടവേളകളിൽ വിവിധ വിഷയങ്ങളിൽ പഠന സൗകര്യം ഉണ്ട്. 23. വ്യത്യസ്ഥ വിഷയങ്ങളിൽ, (സാമ്പത്തിക വിഷയങ്ങൾ, ആരോഗ്യ പരിപാലനം, മനുഷ്യബന്ധങ്ങൾ, സർക്കാർ പദ്ധതികൾ, തുടങ്ങി എല്ലാം) വിദഗ്ദ അഭിപ്രായം ലഭ്യമാണ്. 24. മിത്രകുലത്തിൽ താമസിക്കുവാൻ പണം ഇല്ലാത്തവർക്ക് sponsorship ശ്രമിക്കും. 25. വിവാഹിതർ, വിവാഹ മോചിതർ, single parent, മുതിർന്ന പൗരർ, ട്രാൻസ് വ്യക്തികൾ, trans family, LGBTQIA വ്യക്തികൾ, LGBTQIA family, അവിവാഹിതർ, ഭിന്ന ശേഷിക്കാർ തുടങ്ങി എല്ലാ മനുഷ്യർക്കും ഇവിടെ താമസിക്കാം (HRPM പറഞ്ഞത്) ഇവിടെ വിവരിച്ചിരിക്കുന്നത് എല്ലാം മിത്ര കുലത്തിന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണ്. അല്ലാതെ യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാടുകൾ ഇല്ല . എന്നാൽ ഈ സമൂഹത്തിന് ദോഷകരമാകുന്ന നിലപാടുകൾ ഇവരുടെ വാക്കുകളിൽ കാണുന്നുണ്ട്. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും HRPM ന് സത്യസന്ധമായും കൃത്യമായും , ഈസിയായും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഈസിയായി ചെയ്യാൻ കഴിയണമെങ്കിൽ നമ്മുടെ അംഗങ്ങൾ ഏക മനസ്സോടെ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിവുള്ളവരായിരിക്കണം. പക്ഷെ നമ്മുടെ കൂട്ടത്തിൽ ചില അംഗങ്ങൾ ഈ പ്രസ്ഥാനത്തെ തന്നെ എങ്ങനെ നശിച്ചുകളയാം എന്ന് ആഗ്രഹിച്ചു നടക്കുന്നവരും പല വലയങ്ങളിൽ പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടവരുമാണ്. ആയതിനാൽ എനിക്കൊരു തിരിച്ചറിവുണ്ട് എല്ലാ അവസരങ്ങളും ഒരുക്കി വെച്ചിട്ടുള്ള HRPM ൽ പ്രവർത്തിക്കാൻ കഴിവില്ലാത്ത ഏതൊരു വ്യക്തിയും എവിടെ ചെന്നാലും ഗുണം പത്തിൽ ഒന്നുതന്നെയാണ്. ആയതിനാൽ എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങൾ : മിത്രകുലത്തിന്റെ മീറ്റിങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം പല ബന്ധങ്ങളും സ്ഥാപിക്കാം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യങ്ങൾ . പക്ഷേ പങ്കെടുക്കുന്നവർ ഒരു യാഥാർത്ഥ്യം തിരിച്ചറിയണം അവിടെ അവസരം നഷ്ടപ്പെടുന്ന ഒരു സമയം വരും അന്ന് HRPM ൽ അവസരം ലഭിക്കുമെന്ന് ധരിച്ചുകൊണ്ട് ആരും പോകരുത്. രണ്ടു വഞ്ചിയിൽ കാലു വയ്ക്കാമെന്നും കരുതരുത്. ഇതെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരേണ്ട ബാധ്യത എനിക്കുണ്ട് എന്നതിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. എന്ന് : HRPM നു വേണ്ടി ജോൺസൻ പുല്ലുത്തി സംസ്ഥാന ചെയർമാൻ HRPM : MOB : 90 37 71 37 90

2022 നവംബർ 11, വെള്ളിയാഴ്‌ച

സുഖമായി ജീവിക്കേണ്ട രാഹുൽഗാന്ധി എന്തിനാണ്

സുഖമായി ജീവിക്കേണ്ട രാഹുൽഗാന്ധി എന്തിനാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തുന്നത് എന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ അറിവുള്ള കേരളത്തിലെ സാംസ്കാരിക നായകൻമാർ സാംസ്കാരിക വാദികൾ ,രാഷ്ട്രീയ നിരീക്ഷകർ അവർ ആരും ഒന്നും പറയുന്നില്ല. നമ്മുടെ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് തന്റെ ശരീരത്തിലെ അവസാന തുള്ളി രക്തവും രാജ്യത്തിന്റെ വിരിമാറിൽ ചിന്തി വീര്യമൃത്യുവരിച്ച ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനായ രാഹുൽഗാന്ധി . ജാതിയുടെയും മതത്തിന്റെയും വിദ്വേഷത്തിന്റെയും മറവിൽ ഭീകരവാദവും തീവ്രവാദവും, വളർത്തി ലോകത്തിന്റെ മുൻപിൽ . ഇന്ത്യയെന്ന രാജ്യത്തെ ശിഥിലമാക്കാൻ അവസരം കാത്തിരിക്കുന്ന ഭീകരരുടെ ബോംബുകളാൽ എരിഞ്ഞമർന്നത്. നമ്മുടെ രാജ്യത്തിന്റെ ആധുനിക പുരോഗതി സ്വപ്നം കണ്ട ഇന്ത്യയുടെ പുത്രനായ രാജീവ് ഗാന്ധി . ആ രാജീവ് ഗാന്ധിയുടെ പ്രിയ മകനായ രാഹുൽ ഗാന്ധി ഇന്ത്യൻ ജനതയ്ക്ക് നേരെ ഒരു പദയാത്രയിലൂടെ തുറന്നുവെച്ചത് മഹത്തായ സന്ദേശമാണ്. രാഹുൽഗാന്ധി മുന്നോട്ടുവെച്ച സന്ദേശവും .അതിന്റെ ആഴവും,രാജ്യത്തെ സാധാരണക്കാർക്കും , പട്ടിണിപ്പാവങ്ങൾക്കും , തിരിച്ചറിയാൻ കഴിഞ്ഞപ്പോൾ ഇവിടുത്തെ ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന . സാംസ്കാരിക നായകന്മാരും സാംസ്കാരിക വാദികളും .രാഷ്ട്രീയ നിരീക്ഷകരും , മൗനം വീക്ഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നു നീങ്ങി ചരിത്രം സൃഷ്ടിക്കുന്നത് അദ്ദേഹത്തിൻ്റെ കുടുംബം സംരക്ഷിക്കാനല്ല . കോൺഗ്രസ്സിന്റെ അധികാരം നേടാനല്ല . അദേഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാനല്ല. മതങ്ങൾക്കും, രാഷ്ട്രീയത്തിനും അതീതമായി രാജ്യത്തെ നിങ്ങളും ഞാനും ജീവിക്കുന്നതും രാജ്യത്തെ ജനവിഭാഗങ്ങൾ നിർഭയം ജീവിക്കുന്നതുമായ ഇന്ത്യയെന്ന മഹാരാജ്യത്തെ അതിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ പഥയാത്രയെന്ന് കാണാൻ ഞാൻ തയ്യാറാകുന്നു. ഭരണകൂടങ്ങൾ അധികാരത്തിൻ്റെ ശില ഗോപുരങ്ങളിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതും, ജാതിയുടെയും ,മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ പൊതുജനങ്ങളെ തമ്മിൽ തല്ലിക്കുന്നതും ,നമ്മുടെ രാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ക്യാൻസറായ ഭീകരവാദവും, തീവ്രവാദവും എന്നെന്നേക്കുമായി തടയുന്നതിനുമാണ് രാഹുൽഗാന്ധി പഥയാത്ര നടത്തുന്നത്. നമ്മടെ രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗങ്ങളെയും ,പുരോഗമന തൊഴിലാളി വർഗ്ഗങ്ങളെയും , പട്ടിണിപ്പാവങ്ങളെയും സംരക്ഷിക്കണമെന്നും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നെന്നേക്കുമായി കാത്തു സംരക്ഷികണമെന്നുമുള്ള ആവശ്യങ്ങൾ ഈ യാത്രയിൽ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ കോപ്പറേറ്റ് മുതലാളിത്തവും ഭരണവർഗവും ,ഒത്തുകളിച്ച് അദാനിക്കും, അംബാനിമാർക്കും നൽകി രാജ്യത്തെ ആധുനിക തൊഴിലാളി വർഗ്ഗങ്ങളെയും, സാധാരണ ജന വിഭാഗങ്ങളെയും സർവ്വ നാശത്തിലേക്ക് തള്ളിവിട്ട് ലോക കോടീശ്വരന്മാരുടെ നിരയിലേക്ക് മേൽപ്പറഞ്ഞ ഫാസിസത്തെ എത്തിക്കുന്ന ഭരണ വർഗ്ഗത്തിന് എതിരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കമ്മ്യൂണിസ്റ്റുകാരനും,അതിലുപരി മനുഷ്യവകാശ പ്രവർത്തകനുമായ ജോൺസൺ പുല്ലുത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പദയാത്രയെ അനുകൂലിച്ചുകൊണ്ട് എന്താണ് ഈ രീതിയിൽ എഴുതുന്നതെന്ന ചോദ്യവും,വിമർശനവും . സമൂഹത്തിലെ പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ സാധ്യതകൾ വളരെ ഏറെയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഭരണത്തിലേക്ക് തിരിച്ചുവരുന്നതിന് ഒരുപാട് പ്രതിസന്ധികളെ തരണം ചെയണം . രാജ്യസ്നേഹമുള്ളതിനാൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചു വരേണ്ടത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ്. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു ഭരണവും നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. രാജ്യത്തുനിന്ന് രണ്ടോ മൂന്നോ കോടീശ്വരന്മാർ ലോകത്തിന്റെ നിറയിലേക്ക് എത്തുമ്പോൾ കോടിക്കണക്കിന് ജനവിഭാഗങ്ങൾ കൊടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാർഷിക മേഖലയുടെ തകർച്ചയും, തൊഴിൽ ഇല്ലായ്മയും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തെ നേരിടണമെങ്കിൽ ഭരണതലങ്ങളിൽ നയപരമായ മാറ്റങ്ങൾ ഉണ്ടായി മതിയാകു എന്നയാഥാർത്ഥ്യം തിരിച്ചറിഞ്ഞുവേണം മുന്നോട്ടു പോകാൻ . ഇന്ത്യ മഹാരാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകുന്നതിനുവേണ്ടി കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വലിയ പങ്കുവെക്കാനുണ്ട് . അതിനായുള്ള മുന്നൊരുക്കങ്ങളുടെ നേർചിത്രമാണ് ഈ പദയാത്ര . രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തയുള്ള ആർക്കും ഈ പദയാത്രയെ തള്ളിപ്പറയാൻ കഴിയില്ല. കേരളം ഒഴികെയുള്ള മറ്റു എല്ലാ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് കാരണമാണ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ് എന്നയാഥാർത്ഥ്യം തിരിച്ചറിയാത്തവരാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരും ,എഴുത്തുകാരും ,കലാസാംസ്കാരിക നേതാക്കളും, പ്രശസ്ത ചലച്ചിത്ര നാടക പ്രവർത്തകരുമെന്ന് വിശ്വസിക്കാൻ കഴിയില്ല. വളരെ ബോധപൂർവ്വം രാഹുൽഗാന്ധിയുടെ പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചു എന്നുവേണം കരുതാൻ . വളരെ ബോധപൂർവ്വം രാഹുൽ ഗാന്ധി നയിച്ച പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചവർ എങ്ങനെയാണ് രാഷ്ട്രീയ നിരീക്ഷകരും ,സാംസ്കാരിക നേതാക്കളുമാകുന്നത്.????????????? എന്തായാലും രാജ്യത്ത് കോൺഗ്രസിന്റെ വളർച്ച വളരെ അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ നമ്മുടെ രാജ്യത്തുള്ള മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും , ഇടതുപക്ഷ ചിന്താഗതിയുള്ള മറ്റു പ്രസ്ഥാനങ്ങളും ഒരു ബദൽ നയത്തിനു കീഴിൽ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നുവേണം പറയാൻ . രാഹുൽ ഗാന്ധിക്ക് ഒരു ക്ഷമാപണം: ബഹുപ്രിയ രാഹുൽ ഗാന്ധി അങ്ങയോട് കേരള സംസ്ഥാനത്തെ സാംസ്കാരികർ എന്ന് അഹങ്കരിക്കുന്നവക്കുവേണ്ടി HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സാംസ്കാരിക പ്രസ്ഥാനം മൗനമായി മാപ്പ് ചോദിക്കുന്നു. ബഹുപ്രിയ രാഹുൽ ഗാന്ധി അങ്ങ് കേരളത്തിലെ സാംസ്കാരികതയോട് മാപ്പ് നൽകിയാലും . കാലം മാപ്പ് നൽകാത്ത അനീതിയാണ് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രമാണിമാർ രാഹുൽജിയോട് ചെയ്തത് എന്ന് ഞാൻ പറഞ്ഞാൽ അത് അധികമാകുമെന്ന് വിശ്വസിക്കുന്നില്ല. പൊതുജനങ്ങൾ മൂലം പ്രസക്തി ആർജിച്ച ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ - എന്തിനെയും എഴുതി തോൽപ്പിക്കാൻ കഴിവുള്ള എഴുത്തുകാർ . ദൃശ്യ പത്ര മാധ്യമങ്ങളിലെ പ്രമുഖർ അങ്ങനെ നീണ്ടുപോകുന്ന സാംസ്കാരിക കേരളത്തിലെ പ്രൗഡി നായകർ ഉൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധി കേരളമണ്ണിൽ നടന്നു നീങ്ങിയത് അറിഞ്ഞില്ല. കറുത്ത തുണികൊണ്ട് മുഖം മറച്ച് രാഹുൽ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇവരിൽ പലരും രാഹുൽഗാന്ധിയെ കാണാൻ നേരിൽ വരുമായിരുന്നു. ഇവരൊന്നും ഭരണകക്ഷിയായ ഇടതുപക്ഷത്തിന്റെ സംരക്ഷകരല്ല അവസരവാദികളാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. രാഷ്ട്രീയം കലരാതെയുള്ള പൊതുജനങ്ങളുടെ ഇടപെടലുകളും , കാഴ്ചപ്പാടുകളും ,അംഗീകാരവുമാണ്. മേൽപ്പറഞ്ഞ വിഭാഗത്തിലെ പലരും പ്രശസ്തി ആർജ്ജിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലെ കലാസാംസ്കാരിക രംഗത്തുള്ള പ്രമുഖർ ഏതെങ്കിലും ഒരു സ്വീകരണ പോയിന്റിൽ ചെന്ന് രാഹുൽഗാന്ധിയെ മുഖം കാണാൻ മനസ്സു കാണിക്കാത്ത മാറി നിന്നത് തികഞ്ഞ അനീതിയാണ് എന്ന് എടുത്തു പറയാതിരിക്കാൻ എങ്ങിനെയാണ് കഴിയിയുക. കേരളത്തിലെ കലാകാരൻമാരേയും, എഴുത്തുകാരേയും, , കവികളെയും , സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സമസ്ത മേഖലയിലുള്ള പ്രതിഭകളെയും രാഷ്ട്രീയക്കാരായി കാണാൻ കേരളത്തിലെ ജനവിഭാഗങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം സാംസ്കാരിക വാദികൾ തിരിച്ചറിയണം. എന്നാൽ ഇവരെല്ലാം അവസരവാദികളാണെന്ന് ഞാൻ പറയുന്നില്ല. പേരും പ്രസക്തിയുള്ള സാംസ്കാരിക നായകർക്കും, കലാസാംസ്കാരിക രംഗത്തെ പ്രമുഖർക്കും ,ഒരുപക്ഷേ സമയമില്ലാതെ ആണെങ്കിലോ.? പക്ഷേ മറ്റു പല സ്ഥലങ്ങളിലും ഇവർക്ക് ആവശ്യത്തിലേറെ സമയം ലഭിക്കാറുണ്ട് എന്നതും കേരളത്തിലെ പൊതുജനങ്ങൾ വളരെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. ഈ വക കാര്യങ്ങൾ പൊതുജനങ്ങൾ എന്നല്ല ആരൊക്കെ വീക്ഷിച്ചാലും മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മുൻവിധിയോടുകൂടി വളരെ ബോധപൂർവ്വം രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര വെറും ആൾക്കൂട്ടമാണെന്നും അതിന്റെ അപ്പുറത്തേക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വരുത്തി തീർക്കുന്നതിനുവേണ്ടിയാണ്. കേരളത്തിലെ ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരും , കലാസാംസ്കാരിക നായകരും ,സാഹിത്യ പ്രവർത്തകരിലെ ചിലവ്യക്തികളും , പൂർണ്ണമായും പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചത് എന്നു പറഞ്ഞു വച്ചുകൊണ്ട് ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ . എന്ന് ജോൺസൻ പുല്ലുത്തി. HRPM ചെയർമാൻ.

2022 നവംബർ 5, ശനിയാഴ്‌ച

Hello everyone : Hope all friends know about HRPM housing scheme. Houses are provided to lakhs of poor families in Kerala.  But due to many other reasons, the dream to own a house cannot be realized without the official documents to acquire that house for the poorest of the poor families. The HRPM housing scheme was developed. documents to acquire that house for the poorest of the poor families. The HRPM housing scheme was developed. The first part of the project is to build 14 houses, one in each of the 14 districts in Kerala. Giving the first house. Vatanapilly gram panchayat of Thrissur district is at Natuvilkara land. After carefully studying the applications received from Thrissur district, it was decided to build a house for the deserving family. As part of the HRPM housing scheme The organization has decided to build 14 houses of 650 square feet for the needy in 14 districts of Kerala. Copertion of All good personalities Financially and physical efforts are expected to this project. Your cooperation is 
highly appreciated.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...